Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി തൊഴിൽ വിപണി...

സൗദി തൊഴിൽ വിപണി പരിഷ്കാരങ്ങൾ ആഗോള തൊഴിൽ ശക്തിയെ ആകർഷിക്കും–മന്ത്രി

text_fields
bookmark_border
സൗദി തൊഴിൽ വിപണി പരിഷ്കാരങ്ങൾ ആഗോള   തൊഴിൽ ശക്തിയെ ആകർഷിക്കും–മന്ത്രി
cancel
camera_alt

അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിൽ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന ഉപമന്ത്രി അബ്ദുല്ല ബിൻ
നാസർ അബുതനെയ്ൻ സംസാരിക്കുന്നു

ദമ്മാം: സൗദിയുടെ തൊഴിൽ മേഖലയിൽ അടിസ്ഥാന പരിഷ്കാരങ്ങൾ കൊണ്ടുവരുെമന്നും അത് ആഗോള തൊഴിൽ ശക്തിയെ രാജ്യത്തിെൻറ തൊഴിൽ വിപണിയിലേക്ക് ആകർഷിക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന ഉപമന്ത്രി അബ്ദുല്ല ബിൻ നാസർ അബുതനെയ്ൻ പറഞ്ഞു. വിഷൻ 2030െൻറ ഭാഗമായ മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞ വർഷം മുതൽ തുടക്കമിട്ട പദ്ധതികൾ അതിന് ഉപയുക്തമാണന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിെൻറ 109ാം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സൗദി അറേബ്യ നിരവധി സംരംഭങ്ങളും പരിപാടികളും ആരംഭിച്ചതായി കോൺഫറൻസിലെ ഒൗദ്യോഗിക പ്രതിനിധി സംഘത്തിെൻറ തലവനായ അബുതനെയ്ൻ പറഞ്ഞു. തൊഴിലാളിയുടെയും തൊഴിലിേൻറയും സംരക്ഷണം ഉറപ്പുവരുത്തുക, തൊഴിൽ തർക്കങ്ങൾ പരാതിപ്പെടുന്നതിനും പരിഹാരം കാണുന്നതിനും എളുപ്പമുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തുക, സാമൂഹികവും സാമ്പത്തികവുമായ വികസനത്തിൽ സ്ത്രീകളെ ശാക്തീകരിക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നിവയാണ് രാജ്യം ലക്ഷ്യമിടുന്നത്.

കൊറോണ വൈറസ് പ്രതിസന്ധി ലോകത്തെ എല്ലാ രാജ്യങ്ങളും എല്ലാ തലങ്ങളിലും നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് സമ്മേളനത്തിെൻറ പ്ലീനറി സെഷനിൽ നടത്തിയ പ്രസംഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു. കൊറോണ വ്യാപനത്തിെൻറ ആദ്യഘട്ടത്തിൽ തന്നെ അതിെൻറ അപകടം തിരിച്ചറിഞ്ഞ സൗദി ഭരണകൂടം ൈവറസിനെയും അതിെൻറ പ്രത്യാഘാതങ്ങളെയും നേരിടാൻ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

രാജ്യത്ത് താമസിക്കുന്ന പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷക്ക് മുൻ‌ഗണന നൽകി വ്യാപനം പരിമിതപ്പെടുത്തുന്നതിന് സർക്കാർ നിരവധി തീരുമാനങ്ങളെടുത്തുവെന്നും മന്ത്രി പറഞ്ഞു. ഈ മഹാമാരിയെ നേരിടാനുള്ള ആഗോള ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുകയും 500 ദശലക്ഷം ഡോളർ സംഭാവന നൽകുകയും ചെയ്തു. മനുഷ്യക്കടത്ത് ഉൾപ്പെടെ നിർബന്ധിത തൊഴിൽ നിയമ ലംഘനങ്ങളെ നേരിടാനുള്ള ഉറച്ച നിലപാട് സൗദി അറേബ്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1976ൽ സൗദി അറേബ്യ ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷനിൽ അംഗമാകുകയും അതിെൻറ നയങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ട്.

രാജ്യാന്തര തൊഴിൽ മേഖലയിൽ രാജ്യത്തിെൻറ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ വിപുലീകരണമാണ് പുതിയ പദ്ധതികൾ. അന്താരാഷ്ട്ര സമൂഹത്തിൽ അതിെൻറ സ്വാധീനം വ്യക്തമാക്കുന്നതിനൊപ്പം രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാനും തൊഴിൽ വിപണിയുടെ വികസനം ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi labor market reforms
Next Story