Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചെമ്മീൻ...

ചെമ്മീൻ പിടിക്കുന്നതിന് നിരോധനം

text_fields
bookmark_border
ചെമ്മീൻ പിടിക്കുന്നതിന് നിരോധനം
cancel

മസ്കത്ത്: രാജ്യത്ത് ചെമ്മീൻ പിടിക്കുന്നതിന്  ഡിസംബർ ഒന്നുമുതൽ അടുത്തവർഷം ആഗസ്റ്റ് 31 വരെ നിരോധനം ഏർപ്പെടുത്തിയതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. ചെമ്മീൻ പ്രജനന കാലളയളവും വളർച്ചയും പരിഗണിച്ചാണ് ഇൗ മാസങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധന കാലയളവ് ആരംഭിക്കുന്നതിനുമുമ്പ് മത്സ്യത്തൊഴിലാളികൾ, കമ്പനികൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ചെമ്മീൻ മത്സ്യബന്ധനത്തിലും വിപണനത്തിലും പ്രവർത്തിക്കുന്ന വ്യക്തികൾ തുടങ്ങിയവർ തങ്ങളുടെ കൈവശമുള്ള ചെമ്മീനിെൻറ അളവ് രജിസ്റ്റർ ചെയ്യണം. ഇങ്ങനെ ചെയ്തിട്ടില്ലെങ്കിൽ നിരോധന കാലയളവിൽ ചെമ്മീൻ വ്യാപാരം നടത്താനും കയറ്റുമതി ചെയ്യാനും അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrawnsfishPrevented
News Summary - Prevention on catching Prawns
Next Story