Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഞ്ചംഗ മോഷണസംഘം...

അഞ്ചംഗ മോഷണസംഘം പിടിയിൽ

text_fields
bookmark_border
അഞ്ചംഗ മോഷണസംഘം പിടിയിൽ
cancel
ദമ്മാം: അഞ്ചംഗ മോഷണസംഘം പിടിയിലായതായി കിഴക്കൻ മേഖല പൊലീസ് വക്താവ് അറിയിച്ചു. വ ീടുകളിലും വാഹനങ്ങളിലും മോഷണം നടത്തുന്നവരും ആയുധം കാട്ടി തൊഴിലാളികളുടെ പണം തട്ടുന്നവരുമാണിവർ. തെളിവുകൾ ലഭിച്ചതിനെ തുടർന്ന് കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിനിടയിലാണ് സംഘം പിടിയിലായത്. 30 നും 40നുമിടയിൽ പ്രായമുള്ള സ്വദേശികളാണ് മുഴുവൻ പേരും. പ്രാഥമിക ചോദ്യംചെയ്യലിൽ 13 വീടുകളിൽ മോഷണം നടത്തുകയും 20 കാശ് കൊള്ളയടിച്ചയായും കുറ്റകൃത്യങ്ങൾക്കായി രണ്ടു വാഹനങ്ങൾ മോഷ്ടിച്ചതായും സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച ചില വസ്തുക്കളും സ്വർണാഭരണങ്ങളും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തുടർനടപടികൾക്കായി ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നും പൊലീസ് വക്താവ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudipolicegulf news
News Summary - police-saudi-gulf news
Next Story