Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോക്ഡൗണിെൻറ...

ലോക്ഡൗണിെൻറ മറവിൽ മുസ്‌ലിം-ദലിത്‌ വേട്ട –‘പ്രവാസി’പ്രതിഷേധം

text_fields
bookmark_border
ലോക്ഡൗണിെൻറ മറവിൽ മുസ്‌ലിം-ദലിത്‌ വേട്ട –‘പ്രവാസി’പ്രതിഷേധം
cancel
camera_alt???????????? ?????????????? ???????? ???????????? ??????????-???????? ????????????????? ????????? ??????????????????? ??????????? ?????? ???????????????? ????????????

അൽഖോബാർ: ലോക്ഡൗണിെൻറ മറവിൽ ഭരണഘടനാ വിരുദ്ധമായ പൗരത്വ ബില്ലിനെതിരെ സമരം ചെയ്ത നേതാക്കളെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി ജയിലിലടക്കുന്ന കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ നടപടികൾക്കെതിരെ പ്രവാസി സാംസ്ക്കാരികവേദി അൽഖോബാർ ഘടകം പ്രതിഷേധിച്ചു. വിദ്യാർഥി രാഷ്ട്രീയ നേതാവ് സഫൂറ സർഗാർ, മീരാൻ ഹൈദർ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഗൗതം നവലാഖ, ആനന്ദ് തെൽതുംബ്ഡെ, സിദ്ധാർഥ വരദരാജൻ, ഡോ. സഫറുൽ ഇസ്ലാം ഖാൻ തുടങ്ങിയവർക്കെതിരെയുളള കള്ളക്കേസുകൾ, അറസ്റ്റുകൾ പോലുള്ള നടപടികൾക്കെതിരെ കേരളത്തിൽ വെൽെഫയർ പാർട്ടി ആയിരം കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

അൽഖോബാർ മേഖലയിലെ ജില്ല, മേഖല കമ്മിറ്റികളും വനിതാഘടകങ്ങളും ഒരേദിവസം വിവിധ സംഗമങ്ങൾ നടത്തിയാണ് പ്രതിഷേധിച്ചത്. മുഖ്യധാരാ മതേതര പാർട്ടികൾ മൗനം വെടിഞ്ഞ് കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ നടപടികൾക്കെതിരെ രംഗത്തു വരണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ഇൗസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് എം.കെ. ഷാജഹാൻ, പ്രസിഡൻറ് സിറാജ് തലശ്ശേരി, ജനറൽ സെക്രട്ടറി അൻവർ സലീം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimsaudigulf newslock down
News Summary - lock down-muslim-saudi-gulf news
Next Story