Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമേളയിലെത്തിയ...

മേളയിലെത്തിയ ഇൗത്തപ്പഴത്തിൽ വൻ വർധന

text_fields
bookmark_border
മേളയിലെത്തിയ ഇൗത്തപ്പഴത്തിൽ വൻ വർധന
cancel
camera_alt

ബുറൈദയിലെ ഇൗത്തപ്പഴ മേളയിൽനിന്നുള്ള കാഴ്ച

ബുറൈദ: ബുറൈദ ഇൗത്തപ്പഴ മേളയിലെത്തിയ ഇൗത്തപ്പഴത്തിെൻറ അളവിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഇത്തവണ ഏകദേശം 2,95,544 പെട്ടി ഇൗത്തപ്പഴം വഹിച്ച 685 വാഹനങ്ങൾ മേളയിലെത്തിയതായി സംഘാടക സമിതി പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

ഏറ്റവും കൂടുതൽ എത്തിയതും വിൽപന നടത്തിയതും 'സുകരി' എന്ന ഇനമാണ്. 70,091 പെട്ടി (2,80,364 കിലോ) സുകരി ഇൗത്തപ്പഴം മേളയിലെത്തിയിട്ടുണ്ട്. 2096 പെട്ടിയുമായി തൊട്ടടുത്ത സ്ഥാനത്ത് 'ബർഹ' ഇനമാണ്. വിനാന, റശൂദിയ, റോതാനാ, നബ്ത, സഖ്റാഅ്, അജ്വ തുടങ്ങിയ ഇനങ്ങളും മേളയിലെത്തിയിരുന്നു. വിലനിലവാരത്തിലെ സ്ഥിരത വിൽപന കൂടാൻ സഹായിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:datesgulf newssaudi news
Next Story