Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാം...

ദമ്മാം തെക്കേപ്പുറം ബാഡ്മിൻറൺ; അലി-റാഷിദ്, ജിനോസ് ഖാദിർ-നിഷാദ് സഖ്യങ്ങൾ ജേതാക്കൾ

text_fields
bookmark_border
ദമ്മാം തെക്കേപ്പുറം ബാഡ്മിൻറൺ; അലി-റാഷിദ്, ജിനോസ് ഖാദിർ-നിഷാദ് സഖ്യങ്ങൾ ജേതാക്കൾ
cancel
camera_alt

ദമ്മാം തെക്കേപ്പുറം ബാഡ്മിൻറൺ ടൂർണമെൻറ് ജേതാക്കളായ അലി-റാഷിദ്, ജിനോസ് ഖാദിർ-നിഷാദ് സഖ്യങ്ങൾ ട്രോഫിയുമായി

Listen to this Article

ദമ്മാം: കോഴിക്കോട് തെക്കേപ്പുറം ബാഡ്‌മിൻറൺ ടൂർണമെൻറിന് ആവേശകരമായ സമാപനം.വാശിയേറിയ ഫൈനൽ മത്സരത്തിൽ പ്രഫഷനൽ വിഭാഗത്തിൽ കഴിഞ്ഞ തവണത്തെ ജേതാക്കളായ അലി, റാഷീദ് സഖ്യം വിജയികളായപ്പോൾ ഇൻറർമീഡിയറ്റ് വിഭാഗത്തിൽ ജിനോസ് ഖാദിർ, നിഷാദ് സഖ്യവും വിജയിച്ചു. അൽ ഖോബാർ ബാഡ്‌മിൻറൺ ക്ലബ്ബിൽ ടാസ്കിെൻറ ആഭിമുഖ്യത്തിൽ നടന്ന മത്സരങ്ങളിൽ ഇരു വിഭാഗങ്ങളിലായി ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആണ് ടീമുകൾ ഏറ്റുമുട്ടിയത്.

മൂന്നാം സെറ്റിലേക്ക് നീണ്ട ഫൈനലിെൻറ എല്ലാ ആവേശവും മുറ്റി നിന്ന പ്രഫഷനൽ വിഭാഗം ഫൈനലിൽ കരുത്തരായ ജാവിദ്, ഇഹ്‌സാൻ സഖ്യത്തെയാണ് അലി, റാഷിദ് സഖ്യം മറികടന്നത്. നദീം, നിഹാൽ സഖ്യത്തെ തോൽപിച്ചാണ് ഇൻറർമീഡിയറ്റ് വിഭാഗത്തിൽ ഖാദിർ, നിഷാദ് സഖ്യം വിജയിച്ചത്. പ്രസിഡൻറ് കെ.വി. ആബിദ്, സെക്രട്ടറി നിഷാദ്, ഫാസിൽ, ഉബൈദ്, റഫീഖ്, ഷിനിൽ റഹ്‌മാൻ, ബാസിത്, ജാബിർ, സദ്ദാം, മുദഫർ, ജസീൽ തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamSaudi Newswinnersgulf news malayalam
News Summary - Dammam South Badminton; Ali-Rashid, Jinos Qadir-Nishad teams emerge winners
Next Story