Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഹമ്മദ്‌ നിസാമി...

അഹമ്മദ്‌ നിസാമി ഇരിങ്ങല്ലൂർ ലോക കേരള സഭ അംഗം

text_fields
bookmark_border
അഹമ്മദ്‌ നിസാമി ഇരിങ്ങല്ലൂർ ലോക കേരള സഭ അംഗം
cancel
camera_alt

അഹമ്മദ്‌ നിസാമി

ഇരിങ്ങല്ലൂർ

Listen to this Article

ദമ്മാം: ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ദമ്മാം റീജന്‍ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ അഹമ്മദ്‌ നിസാമി ഇരിങ്ങല്ലൂരിനെ ലോകകേരള സഭ അംഗമായി തെരഞ്ഞെടുത്തു, സാമൂഹിക-സാംസ്കാരിക പ്രവർത്തന രംഗത്തിന് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ലോകകേരള സഭ അംഗമായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ദമ്മാമിൽ താമസിക്കുന്ന അഹമ്മദ് നിസാമി വേങ്ങര, ഇരിങ്ങല്ലൂർ സ്വദേശിയാണ് കോവിഡ് കാലത്തെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയം ദമ്മാം പ്രവിശ്യയിൽ പുരസ്‌കാരം ലഭിച്ച 12 പേരിൽ ഏക ഇന്ത്യക്കാരനാണ് മർകസ് നാഷനൽ കമ്മിറ്റി പ്രസിഡന്റ് കൂടിയായ അഹമ്മദ് നിസാമി. ജനുവരി 29, 30, 31 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് അഞ്ചാം ലോക കേരള സഭ നടക്കുന്നത്.

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ്‌ ലേക കേരള സഭ. കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിന് പ്രവര്‍ത്തിക്കുകയുമാണ്‌ ലോക കേരള സഭയുടെ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsKerala Assemblygulf news malayalam
News Summary - Ahmed Nizami will be a member of the Kerala Assembly
Next Story