Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിവ ഫെസ്റ്റിന് കലാ...

വിവ ഫെസ്റ്റിന് കലാ വിരുന്നോടെ സമാപനം

text_fields
bookmark_border
വിവ ഫെസ്റ്റിന് കലാ വിരുന്നോടെ സമാപനം
cancel
camera_alt

വിവ ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ നിന്ന്

ദോഹ: ഡിസംബർ 22ന് തുടങ്ങി രണ്ടു മാസത്തോളം നീണ്ടുനിന്ന വിവ ഫെസ്റ്റ് ഏഷ്യൻ ടൗണിലെ റിക്രിയേഷൻ ഹാളിൽ നടന്ന വിവിധ കലാവിരുന്നോടെ സമാപിച്ചു. സമാപന സമ്മേളനം ഐ.സി.ബി.എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ ഉദ്ഘാടനം നിർവഹിച്ചു. വിവയുടെ പുതിയ ലോഗോ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ അബ്ദുൽ അസീസ് എം.സിയും അഡ്വൈസറി ബോർഡ് മെംബർ സിറാജുദ്ദീൻ എം.വിയും ചേർന്ന് പ്രകാശനം ചെയ്തു.

വിവ ഫെസ്റ്റ് ചെയർമാൻ അബ്ദുൽ ഗഫൂർ.പി അധ്യക്ഷത വഹിച്ചു. ശരീഫ് മേമുണ്ട ആശംസ നേർന്നു. അൻവർ സാഫിർ സി.എ, അബൂ തയിബ് എം.വി, ലത്തീഫ്‌ കെ.വി, ഹൈദർ എം., അബ്ദുൽ ഷുക്കൂർ മണപ്പുറത്ത്, അഫ്സൽ കെ.പി, ഷാഫി, ലത്തീഫ്, സദറു സിറാജ്, സുധീർ, ഹരി മേനോൻ, താജുദ്ദീൻ, ഹാഷിർ, ജാസിർ ബക്കർ എന്നിവരും സന്നിഹിതരായി. വിവിധ കലാകായിക മത്സരങ്ങളുടെ സമ്മാനദാനവും വേദിയിൽ വെച്ച്‌ നടന്നു. ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ എസ്.എ.എം ബഷീർ, സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദ്, ഐ.സി.സി മുൻ പ്രസിഡന്റ്‌ പി.എൻ. ബാബുരാജൻ, കെ.എം.സി.സി മുൻ പ്രസിഡന്റ്‌ അബ്ദുൽ നാസർ നാച്ചി, കെ.ബി.എഫ് പ്രസിഡൻറ് അജയ് കുര്യാക്കോസ്, വെൽകെയർ ഗ്രൂപ് ചെയർമാൻ അഷറഫ്‌, മൻസൂർ മൊയ്തീൻ തുടങ്ങിയവർ ഓവറോൾ ട്രോഫികൾ വിതരണം ചെയ്തു.

കുഞ്ഞമ്മദ് കാപ്പാൻ, റഫീഖ് വാഴയിൽ, ഫൈസൽ എം.എം, ഷംസുദ്ദീൻ കെ.പി, ഫൈസൽ കെ.വി.കെ, അനസ് എ.കെ, ഷാനവാസ് മുക്കോലക്കൽ, യാസീൻ എം., ആസിഫ് വി., റസിൻ റഫീഖ്, നയീം എം. സി, റുബിൻ റഫീഖ്, സജീർ എൻ.വി, ആരിഫ് കെ.വി എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി. വിവ ജനറൽ സെക്രട്ടറി നബീൽ എം.പി സ്വാഗതവും വിവ ട്രഷറർ അഫ്‌സർ പുനത്തിൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConclusionArt FeastViva Fest
News Summary - Viva Fest concludes with an art feast
Next Story