Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു.എൻ ജനറൽ...

യു.എൻ ജനറൽ അസംബ്ലി പ്രസിഡൻറുമായി  വിദേശകാര്യമന്ത്രിയുടെ കൂടിക്കാഴ്ച

text_fields
bookmark_border
യു.എൻ ജനറൽ അസംബ്ലി പ്രസിഡൻറുമായി  വിദേശകാര്യമന്ത്രിയുടെ കൂടിക്കാഴ്ച
cancel
camera_alt??????????????????????? ?????????? ??????????????????? 72?? ???????? ????????????????? ????????????????? ??????????????? ??????????????????????????????? ?????? ?????????????? ????? ??????????????????? ????????????????? ????????????????? ??????????????

ദോഹ: ഖത്തറിൽ സന്ദർശനത്തിനെത്തിയ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 72ാം സെഷൻ പ്രസിഡൻറ്  മിറോസ്ലാവ് ലാജ്കാക്കും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും കൂടിക്കാഴ്ച നടത്തി. മേഖലയിലെയും അന്തർദേശീയ തലത്തിലെയും ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഖത്തറും ഐക്യ രാഷ്ട്രസഭയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. 

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യത്തിലേക്കുള്ള 2030 അജണ്ടക്ക് ഖത്തറിെൻറ പൂർണ പിന്തുണയുണ്ടെന്നും നിരവധി മേഖലകളിലെ പ്രധാന പദ്ധതികൾ നടപ്പാക്കുന്നതിൽ ഖത്തർ പ്രതിജ്്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രി ഉറപ്പു നൽകി. ഇതിന് ലാജ്കാക്ക് നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsun general
News Summary - un general - qatar-gulf news
Next Story