Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

വിട്ടുവീഴ്ചയില്ല, സസ്യ-ജന്തുജാല സംരക്ഷണകാര്യത്തിൽ

text_fields
bookmark_border
വിട്ടുവീഴ്ചയില്ല, സസ്യ-ജന്തുജാല സംരക്ഷണകാര്യത്തിൽ
cancel
camera_alt????????????? ??????????????????? ????????????? ?????????????????? ???????????? ??????? ???????????????????????

ദോഹ: വംശനാശ ഭീഷണി നേരിടുന്ന രാജ്യത്തെ കടല്‍, കര സസ്യ-ജന് തുജാലങ്ങളെ സംരക്ഷിക്കുന്നതിന് മുനിസിപ്പാലിറ്റി പരിസ് ഥിതി മന്ത്രാലയം നൽകുന്നത് വൻ പ്രാധാന്യം. ഇതിനായി വിവിധ പദ്ധതികളാണ് കാലങ്ങളായി നടപ്പാക്കുന്നത്. പാരിസ്ഥിതിക പൈതൃകം പരിപാലിക്കുന്നതിനും പ്രകൃതിദത്ത, സമുദ്ര സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും പ്രാധാന്യവും മുന്തിയ പരിഗണനയും നല്‍കുന്നുണ്ട്. ഭാവിതലമുറക്കുമായുള്ള ദേശീയ സ്വത്തായാണ് പ്രകൃതിസമ്പത്തിനെ രാജ്യം കണക്കാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടലാമകളുെട സംരക്ഷണത്തിന് പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനായി എല്ലാ വർഷവും നിശ്ചിത സമയങ്ങളിൽ രാജ്യത്തെ ചില ബീച്ചുകൾ അടച്ചിടാറുണ്ട്.


കടലാമകളുടെ പ്രജനന കാലം കണക്കിലെടുത്താണിത്. ആമകൾക്ക് മുട്ടയിടാനും വിരിയാനുമുള്ള സകല സൗകര്യങ്ങളും ആ സന്ദർഭങ്ങളിൽ മന്ത്രാലയം ഒരുക്കിക്കൊടുക്കാറുണ്ട്. 2017ല്‍ കടലാമ പ്രജനനസമയത്ത് 3366 കടലാമകളെ മന്ത്രാലയം ഉൽപാദിപ്പിച്ച് പുറത്തിറക്കിയിരുന്നു. പരിസ്ഥിതി സംരക്ഷണ വിഭാഗവും വന്യജീവി വിഭാഗവും ചേര്‍ന്ന് ഫുവൈരിത്ത് ബീച്ചില്‍ കടലാമ സംരക്ഷണത്തിനായി പ്രജനന സൗകര്യങ്ങള്‍ ക്രമീകരിക്കുന്നു. ഓരോ വര്‍ഷവും കടലാമക ളുടെ കൂടുതല്‍ മുട്ടകള്‍ കണ്ടെത്തുകയും ചെയ്യുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബില്‍ കടലാമ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിെൻറ ഭാഗമായി ഏപ്രില്‍ മുതല്‍ ആഗസ്റ്റ് ഒന്നു വരെ ഫുവൈരിത്ത് ബീച്ച് മന്ത്രാലയം അടച്ചിടാറുണ്ട്. വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം ആമകള്‍ എത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്ന തീരമാണ് ഫുവൈരിത്ത്.


എല്ലാ വര്‍ഷവും മേയ് 23നാണ് ലോകകടലാമ ദിനമായി ആചരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ചെലുത്തുകയാണ് ഇതിെൻറ ലക്ഷ്യം. അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ വര്‍ഗങ്ങളെ നിരീക്ഷിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്ന ദൗത്യം തുടരുമെന്ന് മന്ത്രാലയത്തിലെ എന്‍വയണ്‍മെൻറല്‍ പ്രൊട്ടക്ഷന്‍ റിസര്‍വ് ആൻഡ് വൈൽഡ്ലൈഫ് വകുപ്പ് അറിയിച്ചു. ഖത്തറില്‍ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ഹാക്സ്ബില്‍ കടലാമയെ സൈറ്റസിെൻറ അനെക്സ് എയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും പരിപാലിക്കുന്നതിനായുള്ള രാജ്യാന്തര യൂനിയെൻറ റെഡ്ലിസ്റ്റിലും ഇവ ഉള്‍പ്പെട്ടിട്ടുണ്ട്.


ഖത്തര്‍ പെട്രോളിയത്തിെൻറ സഹകരണത്തോടെയാണ് കടലാമകളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കടലാമ സംരക്ഷണത്തിനായി ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ എന്‍വയണ്‍മെൻറല്‍ സയന്‍സ് സെൻറര്‍ (ഇ.എസ്.സി- പാരിസ്ഥിതിക ശാസ്ത്ര കേന്ദ്രം) പ ദ്ധതി നടപ്പാക്കുന്നുണ്ട്. ഖത്തര്‍ പെട്രോളിയമാണ് ധനസഹായം നല്‍കുന്നത്. ഖത്തരി തീരങ്ങളിലെ ഹോക്സ്ബില്‍ കടലാമകളെക്കുറിച്ച് 2002 മുതല്‍ ഖത്തര്‍ പെട്രോളിയവും ഇ.എസ്.സിയും പഠനങ്ങള്‍ നടത്തിവരുന്നുണ്ട്. കടലാമകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. രാജ്യത്തിെൻറ വടക്കന്‍ തീരങ്ങളിലും (ഫുവൈരിത്, അല്‍ഗാരിയ, റാസ് ലഫാന്‍, അല്‍മുറൂന) ഹലുല്‍, ഷരീവു, റാസ് രഖന്‍, ഉംതെയ്സ് എന്നീ ദ്വീപുകളിലും കാണപ്പെടുന്ന അപൂര്‍വയിനം കടലാമകളുടെ സംരക്ഷണവും പരിപാലനവുമാണ് പദ്ധതിയുടെ ലക്ഷ്യം. കടലാമകളുടെ സാന്നിധ്യം കണ്ടെത്തുകയും അവയുടെ മുട്ടകള്‍ സുരക്ഷിത കേന്ദ്രങ്ങളിേലക്ക് മാറ്റുന്നതിനുമാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsturtle
News Summary - turtle-qatar-gulf news
Next Story