Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഈ വർഷം 16...

ഈ വർഷം 16 വ്യവസായശാല തുറന്നു

text_fields
bookmark_border
ഈ വർഷം 16 വ്യവസായശാല തുറന്നു
cancel
camera_alt

ഉൽപാദന മേഖലയിലെ രാജ്യത്തെ ഫാക്ടറികളിലൊന്ന് 

ദോഹ: ഈ വർഷം ആദ്യപാദത്തിൽ രാജ്യത്ത് ഉൽപാദന മേഖലയിൽ 16 വ്യവസായശാലകൾ പ്രവർത്തനമാരംഭിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 2020ലെ അവസാന പാദത്തിൽ ഉൽപാദനമേഖലയിൽ നിന്നും1000 കോടി റിയാലിെൻറ സംഭാവനയാണ് ഖത്തർ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം)യിലേക്ക് ലഭിച്ചതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഖത്തറിലെ പ്രാദശിക ഉൽപാദകരിൽ നിന്നും ഉൽപാദന മൂല്യത്തിൽ 30 ശതമാനത്തിെൻറ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഖത്തർ സർക്കാറിെൻറ പ്രാദേശിക ഉൽപാദകരെ പിന്തുണക്കുന്നതിനും േപ്രാത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും കെ.പി.എം.ജി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2025ഓടെ വ്യവസായ മേഖലയിൽ ഒരു ലക്ഷം തൊഴിലവസരങ്ങളാണ് സൃക്ഷ്ടിക്കുക.

മന്ത്രാലയം പുറത്തുവിട്ട സൂചികയിൽ ഈ വർഷം ആദ്യപാദത്തിൽ 1038 പേർ വ്യവസായ മേഖലയിൽ ജോലിയിൽ പ്രവേശിച്ചു. 10.25 ബില്യൻ റിയാൽ ഖത്തരി ജി.ഡി.പിയിലേക്ക് എത്തിയിട്ടുണ്ട്.

ഹൈേഡ്രാകാർബൺ മേഖലയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വ്യവസ്ഥയിൽ നിന്നും സാമ്പത്തിക വൈവിധപ്രകിയ ലക്ഷ്യം വെച്ചുള്ള ഖത്തറിെൻറ ശ്രമങ്ങൾ പ്രതീക്ഷക്ക് വക നൽകുന്നതാണ്. ഇതിെൻറ ഭാഗമായി വിനോദസഞ്ചാര മേഖല, ഫിൻടെക്, ബാങ്കിങ്, കാർഷികമേഖല തുടങ്ങിയ നിരവധി മേഖലയുടെ വളർച്ച ശ്രദ്ധേയമായിട്ടുണ്ട്.

മാലിന്യവും മറ്റും പുനഃചംക്രമണം ചെയ്യുന്ന മേഖലയിൽ നിലവിൽ 135 വ്യവസായ ശാലകളാണ് പ്രവർത്തിക്കുന്നത്. 215 ഉൽപന്നങ്ങളാണ് ഇവിടെനിന്ന് ഉൽപാദിപ്പിക്കുന്നത്. 62 ഫാക്ടറികളിൽ നിന്നായി 78 പേപ്പർ ഉൽപന്നങ്ങളും ഉൽപാദിപ്പിക്കുന്നുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഉൽപാദന മേഖലയിൽ നിന്നുള്ള മാലിന്യം പുനഃചംക്രമണം ചെയ്തതിലൂടെ 434000 ടൺ കെട്ടിട നിർമാണ വസ്തുക്കളാണ് ഉൽപാദിപ്പിച്ചത്. 482402 ടയറുകൾ പുനരുൽപാദിപ്പിച്ചു.

നിർമാണ സാമഗ്രികൾക്കും കെമിക്കൽ ഉൽപന്നങ്ങൾക്കുമായി 281 ഫാക്ടറികളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. 392 ഉൽപന്നങ്ങൾ ഇവിടെ നിന്നും ഉൽപാദിപ്പിക്കുന്നു. അഞ്ച് ഫാക്ടറികളിൽ നിന്നായി 22 മെഡിക്കൽ ഉൽപന്നങ്ങളും ഉൽപാദിപ്പിക്കുന്നുണ്ട്.

പെേട്രാളിയം പെേട്രാകെമിക്കൽ മേഖലയിൽ 28 ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. 64 ഉൽപന്നങ്ങളാണ് ഈ മേഖലയിൽനിന്ന് ഉൽപാദിപ്പിക്കപ്പെടുന്നത്. ഉരുക്ക് മേഖലയിൽ 179 ഫാക്ടറികളിൽ നിന്നായി 291 ഉൽപന്നങ്ങളും ഖത്തറിൽ ഉണ്ടാക്കുന്നുണ്ട്. ഗാർമെൻറ്സ്, തുണിത്തര മേഖലയിൽ 42 ഉൽപന്നങ്ങളാണ് 15 വ്യവസായശാലകളിൽ നിന്നുമായി ഉൽപാദിപ്പിക്കുന്നത്.

നിർണായക ശക്തിയായി ഉൽപാദന മേഖല

രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണ പ്രക്രിയയിൽ ഉൽപാദന മേഖല നിർണായക ശക്തിയാവുകയാണ്. ഖത്തർ നാഷനൽ വിഷൻ 2030െൻറ ഭാഗമായി വികസന മേഖലയിലെ സുസ്ഥിരതയും ജനങ്ങളുടെ ഉയർന്ന ജീവിതനിലവാരവും സാധ്യമാക്കുന്നതിന് ഉൽപാദന മേഖലക്ക് വൻപ്രാധാന്യമാണുള്ളത്. ഹൈേഡ്രാകാർബണെ മാത്രം ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥയിൽ നിന്നും സാമ്പത്തിക വൈവിധ്യവത്കരണത്തിലൂന്നിയുള്ള സമ്പദ്വ്യവസ്ഥയാണ് ഖത്തർ ദേശീയനയം ലക്ഷ്യമിടുന്നത്. വിവരാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള നിക്ഷേപത്തി‍െൻറ ചലനവും സ്വകാര്യ മേഖലയുടെ വളർച്ചയും ഇതിൽ പ്രധാന പങ്ക് വഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:factories openedQatar factories
News Summary - This year 16 factories have been opened
Next Story