Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകായികമേഖലക്ക്...

കായികമേഖലക്ക് ഖത്തറിെൻറ പിന്തുണ അഭിനന്ദനീയം –ഷീമ മുഹ്സിൻ

text_fields
bookmark_border
കായികമേഖലക്ക് ഖത്തറിെൻറ പിന്തുണ അഭിനന്ദനീയം –ഷീമ മുഹ്സിൻ
cancel
camera_alt???? ?????????
ദോഹ: കായികമേഖലക്ക് ഖത്തർ നൽകുന്ന പ്രാധാന്യവും പിന്തുണയും അഭിനന്ദനീയമാണെന്ന് വെ ൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി ഷീമ മുഹ്സിൻ പറഞ്ഞു. ഒരു രാജ്യം വർഷത്തിൽ ഒരു പ്രത്യേക ദിനം കായിക മേഖലക്കുവേണ്ടി പൊതുഅവധിയായി പ്രഖ്യാപിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുക എന്നത് ലോകത്തുതന്നെ അപൂർവമാണ്. ലോകകപ്പിന് വരെ വേദിയൊരുക്കാൻ ഖത്തറിന് സാധിച്ചത് ഈ നിശ്ചയദാർഢ്യത്തിൽനിന്നാണെന്നും കൾചറൽ ഫോറം സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു. വിദേശികളുടെ കായികവളർച്ചും പരിപാടികൾക്കും ഖത്തർ മുന്തിയ പരിഗണന നൽകുന്നുവെന്നതിെൻറ ഉദാഹരണമാണ് സ്പോട്ടീവ് പോലുള്ള പരിപാടികളെന്നും അവർ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newssheema muhsin
News Summary - sheema muhsin-qatar-gulf news
Next Story