Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവക്റ...

വക്റ സ്റ്റേഡിയം നിർമാണം അവസാന ഘട്ടത്തിലേക്ക്

text_fields
bookmark_border
വക്റ സ്റ്റേഡിയം നിർമാണം അവസാന ഘട്ടത്തിലേക്ക്
cancel

ദോഹ: ലോകകപ്പിലേക്ക് ഇനി 50 മാസങ്ങൾ മാത്രം ബാക്കിയിരിക്കെ, രണ്ടാമത്തെ സ്റ്റേഡിയം ഈ വർഷം പൂർത്തിയാകും. വക്റയിൽ നിർമ്മാണത്തിലിരിക്കുന്ന അൽ വക്റ സ്റ്റേഡിയമാണ് ഈ വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയത്തിെൻറ ഏറ്റവും പുതിയ ചിത്രങ്ങൾ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി തങ്ങളുടെ ട്വിറ്ററിൽ പങ്ക് വെച്ചു. അഴിച്ചു മാറ്റാനും പുനസ്ഥാപിക്കാനും കഴിയുന്ന മേൽക്കൂരയാണ് വക്റ സ്റ്റേഡിയത്തിെൻറ പ്രധാന സവിശേഷത. ഇതിെൻറ നിർമ്മാണ പ്രവൃത്തികൾ തുടങ്ങിക്കഴിഞ്ഞു. പരമ്പരാഗത ദൗ ബോട്ടുകളുടെ ഓർമ്മിപ്പിക്കുന്ന അൽ വക്റ സ്റ്റേഡിയത്തിെൻറ രൂപരേഖ തയ്യാറാക്കിയത് അന്തരിച്ച പ്രമുഖ വാസ്തുശിൽപിയായ സഹ ഹദീദാണ്. 40000 പേർക്കാണ് സ്റ്റേഡിയത്തിൽ ഇരിപ്പിടമൊരുക്കുന്നത്. ഗ്രൗണ്ടിലേക്കാവശ്യമായ പുൽത്തകിടി സമീപത്തെ നഴ്സറിയിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിരുന്നു. നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് പരീക്ഷണാടിസ്ഥാനത്തിൽ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ നടത്താനാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം.
ലോകകപ്പിെൻറ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾക്കാണ് വക്റ സ്റ്റേഡിയം വേദിയാകുക. ഈ വർഷം പൂർത്തിയാകുന്നതോടെ ലോകകപ്പിന് സജ്ജമാകുന്ന രണ്ടാമത്തെ സ്റ്റേഡിയമായി അൽ വക്റ സ്റ്റേഡിയം മാറും. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ആദ്യ സ്റ്റേഡിയം പൂർത്തിയായത്. ആസ്പയറിലെ ഖലീഫ രാ ജ്യാന്തര സ്റ്റേഡിയത്തിെൻറ ഉദ്ഘാടനം നിർവഹിച്ചത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയായിരുന്നു.
വക്റ സ്റ്റേഡിയത്തിന് പിന്നാലെ അൽ ഖോറിലെ അൽ ബയ്ത് സ്റ്റേഡിയത്തിെൻറ നിർമ്മാണവും അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. മേൽക്കൂര നിർമ്മാണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആകെ എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഖത്തർ തയ്യാറാക്കുന്നത്.

നിർമാണ തൊഴിലാളികൾക്ക് ആരോഗ്യ, സുരക്ഷാ പരിശീലനം
ദോഹ: 2022 ലോകകപ്പുമായി ബന്ധപ്പെട്ട നിർമ്മാണ ജോലികളിലേർപ്പെടുന്ന തൊഴിലാളികൾക്ക് തൊഴിൽ മേഖലയിലാവശ്യമായ ആരോഗ്യ, സുരക്ഷാ പരിശീലനം നൽകുന്നതിനായി സുപ്രീം കമ്മിറ്റിയും ഖത്തർ ഇൻറർനാഷണൽ സേഫ്റ്റി സെൻററും രൂപീകരിച്ച സംയുക്ത കർമ്മസേനയുടെ പരിശീലന പരിപാടികൾ തുടരുന്നു. ലോകകപ്പിെൻറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഖത്തർ ഇൻറർനാഷണൽ സേഫ്റ്റി സെൻററും തമ്മിൽ 2017ൽ ഒപ്പുവെച്ച സഹകരണ കരാറിെൻറ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തിന് രൂപം നൽകിയത്. തൊഴിലാളികളുടെ സാങ്കേതികത്തികവ് വർധിപ്പിക്കുക, തൊഴിൽ ക്ഷമത വർധിപ്പിക്കുക, കൂടുതൽ സുരക്ഷ നൽകുന്നതോടൊപ്പം ഉൽപാദനക്ഷമത വർധിപ്പിക്കുക തുടങ്ങിയവയാണ് കരാറിലൂടെ ലക്ഷ്യം വെക്കുന്നത്.

സുപ്രീം കമ്മിറ്റിയുടെ മുഴുവൻ നിർമ്മാണ സ്ഥലങ്ങളിലും തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യ നിലവാരം ഉയർത്തുന്നതിൽ സുപ്രീം കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് വർക്കേഴ്സ് വെൽഫെയർ എക്സിക്യൂട്ടിവ് ഡയറക്ടർ മഹ്മൂദ് ഖുതുബ് പറഞ്ഞു. തൊഴിലാളികൾക്കാവശ്യമായ പരിശീലനത്തിെൻറ പ്രാധാന്യം സംബന്ധിച്ച് ബോധവാന്മാരാണെന്നും ഇതിെൻറ ആരോഗ്യകരമായ മാറ്റങ്ങൾ തൊഴിലാളികളിൽ കാണാൻ സാധിക്കുമെന്നും ഖുതുബ് കൂട്ടിച്ചേർത്തു.

2017ൽ ക്യു ഐ എസ് സിയുമായി കരാർ ഒപ്പുവെച്ചത് മുതൽ ഇതുവരെയായി 4159 തൊഴിലാളികൾക്ക് വർക്കേഴ്സ് വെൽഫെയർ ഇൻഡക്ഷൻ ൈട്രനിംഗ് നൽകിക്കഴിഞ്ഞതായും 3054 തൊഴിലാളികൾക്ക് തൊഴിൽ ആരോഗ്യ, സുരക്ഷാ പരിശീലനവും 86 മെഡിക്കൽ ജീവനക്കാർക്ക് ആവശ്യമായ ആരോഗ്യ, സുരക്ഷാ പരിശീലനവും നൽകിയതായും മഹ്മൂദ് ഖുതുബ് ചൂണ്ടിക്കാട്ടി. ആരോഗ്യവും സുരക്ഷയുമാണ് എല്ലാ പരിപാടികളുടെയും കേന്ദ്രബിന്ദു. ക്യു ഐ എസ് സിയുമായുള്ള സുപ്രീം കമ്മിറ്റിയുടെ പരിശീലന പരിപാടികൾ തൊഴിലിടങ്ങളിലെ അപകടങ്ങളും പരിക്കുകളും തടയുന്നതിൽ മുഖ്യ പങ്ക് വഹിക്കുമെന്നും ഖുതുബ് വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story