Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവർണപ്രപഞ്ചം തീർത്ത്...

വർണപ്രപഞ്ചം തീർത്ത് ‘ലൈറ്റ് മി ലുസൈൽ’

text_fields
bookmark_border
വർണപ്രപഞ്ചം തീർത്ത് ‘ലൈറ്റ് മി ലുസൈൽ’
cancel
camera_alt??????? ???????????????? ??????? ?????? ??????????? ??????? ?????????????????? ??????????? ??????????

ദോഹ: ലുസൈൽ ഇൻറർനാഷനൽ ലൈറ്റ് ആൻഡ് ഡിജിറ്റൽ മീഡിയ ഫെസ്റ്റിവലിന് തുടക്കമായി. റെ സ്പെക്ട് എന്ന പ്രമേയത്തിലൂന്നിയുള്ള ലൈറ്റ് മി ലുസൈൽ ഫെസ്റ്റിവൽ, ലുസൈൽ മറീന ഈസ്റ ്റേണിലും സൗത്ത് െപ്രാമേനേഡിലുമാണ് നടക്കുന്നത്. ഉദ്ഘാടന ദിവസവും വ്യാഴാഴ്ചയുമായി സ്വദേശികളും വിദേശികളുമടക്കം നിരവധിയാളുകളാണ് ലൈറ്റ് മേള കാണാനായി ലുസൈലിലെത്തിയത്.നാലു ദിവസം നീണ്ടുനിൽക്കുന്ന വെളിച്ചങ്ങളുടെ ഉത്സവം നാളെ അവസാനിക്കും. 2കെ.എം ഫെസ്റ്റിവൽ, 12 ആർട്ട് ലൈറ്റ് ഇൻസ്റ്റലേഷനുകൾ, രണ്ട് ബോട്ട് റൂട്ടുകൾ, എൽ.എം.എൽ കാർ, ഫുഡ് ആൻഡ് ബിവറേജ് ഔട്ട്ലറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് ലൈറ്റ് മി ലുസൈൽ. വൈകീട്ട് 5.30 മുതൽ രാത്രി 11.30 വരെയാണ് പരിപാടിയുടെ സമയം.

വിനോദസഞ്ചാര, സാംസ്കാരിക ഹബ്ബായി ഖത്തറിനെ അരക്കിട്ടുറപ്പിക്കുന്ന വെളിച്ചങ്ങളുടെ ഉത്സവമാണ് ലൈറ്റ് മി ലുസൈൽ. കലയുടെ ആഗോള ഭാഷയിൽ അന്താരാഷ്ട്ര സമൂഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുകയെന്ന സന്ദേശമാണ് ഇത്തവണ മേളയിലൂടെ നൽകുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കും കൂട്ടുകാർക്കും വൈവിധ്യമാർന്ന ഫോട്ടോകൾ പകർത്തുന്നതിനും ലൈറ്റ് മി ലുസൈൽ അവസരം നൽകുന്നു. ഖത്തരി ദിയാർ, വൈബ്രൻറ്, നഖീൽ ലാൻഡ്സ്കേപ് എന്നിവരാണ് മുഖ്യപ്രായോജകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story