Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപൂർത്തിയാകുംമുേമ്പ...

പൂർത്തിയാകുംമുേമ്പ ശ്രദ്ധ നേടി മുശൈരിബ് ഡൗൺ ടൗൺ പദ്ധതികൾ 2020ൽ പദ്ധതി പൂര്‍ത്തിയാകും

text_fields
bookmark_border
പൂർത്തിയാകുംമുേമ്പ ശ്രദ്ധ നേടി  മുശൈരിബ് ഡൗൺ ടൗൺ പദ്ധതികൾ  2020ൽ പദ്ധതി പൂര്‍ത്തിയാകും
cancel
camera_alt???????????? ???? ????????? ?????. ??????????????????????????????? ??????????????? ????? ??????????? ??????????? ????????? ??????

ദോഹ: ഡൗൺ ടൗൺ അടക്കമുള്ള മുശൈരിബ് പദ്ധതികൾ ഏവരുടെയും മനംകവരുന്നു. 2020ൽ പദ്ധതി പൂ ര്‍ത്തിയാകും. കഴിഞ്ഞ ദിവസം സമാപിച്ച സിറ്റി സ്കേപ്പിലും മുശൈരിബ് േപ്രാപർട്ടീസ് പവ ിലിയനിൽ ഏറെ ജനത്തിരക്കുണ്ടായി. പ്രദർശനം കാണാനെത്തിയ ആയിരക്കണക്കിനാളുകൾ മുശൈ രിബ് േപ്രാപർട്ടീസ് പവിലിയനിലെത്തി കമ്പനിയുടെ ഓഫറുകളിലും പദ്ധതികളിലും താൽപര ്യം അറിയിച്ച് പേര് രജിസ്റ്റർ ചെയ്തിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളുടെ വ ൈവിധ്യമൊരുക്കി മുശൈരിബ് ഡൗണ്‍ടൗൺ ഈയിടെ ഭാഗികമായി തുറന്നിരുന്നു.

90ശതമാന ത്തിലധികം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതോടെയാണിത്. ചില മ േഖലകളില്‍ പ്രവര്‍ത്തനം ഇപ്പോള്‍ത്തന്നെ തുടങ്ങിയിട്ടുണ്ട്. ഭൂമിക്കടിയില്‍ ഒരു ചെറു ദോഹ നഗരം രൂപപ്പെടുത്തുന്ന തരത്തിലാണ് ഡൗൺടൗൺ പദ്ധതി. 2000 കോടി റിയാല്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഡൗണ്‍ടൗണ്‍ വിനോദസഞ്ചാരികള്‍ക്കും വിസ്മയക്കാഴ്ചകള്‍ സമ്മാനിക്കും. മുശൈരിബ് ഡൗണ്‍ടൗണില്‍ ഓഫിസുകള്‍ക്ക് പുറമെ, പൊതുസ്ഥലങ്ങളിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. പൊതുസ്ഥലത്ത് തയാറാക്കുന്ന നഗര മജ്ലിസാണ് പ്രധാന ആകര്‍ഷണം. ഇതിനു പുറമെ, ലൈറ്റ് ഇൻസ്റ്റലേഷന്‍സ്, വെള്ളച്ചാട്ടവും ജലധാരയും, ശീതീകരിച്ച ഇടനാഴി തുടങ്ങിയവയും സജ്ജമാക്കും. ഇവയുടെ സമീപത്തായി 19,000 സ്ക്വയര്‍ മീറ്ററില്‍ സാംസ്കാരിക കെട്ടിട സമുച്ചയമാണ്. രണ്ട് ആര്‍ട്ട് ഹൗസ് സിനിമ ശാലകള്‍, പെര്‍ഫോമിങ് ആര്‍ട്സ് തിയറ്റര്‍, എക്സിബിഷന്‍ സെൻറര്‍, സംഗീത, കലാപഠന കേന്ദ്രങ്ങളുമുണ്ടാകും.

ഇതിനു പുറമെ, 158 മുറികളുള്ള മന്ദാരിന്‍ ഓറിയൻറല്‍ ഹോട്ടലുമുണ്ടാകും. 100 വിവിധോദ്ദേശ്യ കെട്ടിടങ്ങള്‍, 800 റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, 300ലധികം റീട്ടെയ്ല്‍ യൂണിറ്റുകള്‍, നാലു ഹോട്ടലുകള്‍ ഉള്‍പ്പടെ 17 വാണിജ്യ കെട്ടിടങ്ങള്‍, സ്കൂള്‍, മൂന്നു പള്ളികള്‍, മുശൈരിബ് മ്യൂസിയം, ഗലേരിയ മാള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഡൗണ്‍ടൗണ്‍. ഡൗണ്‍ടൗണിലെ ബഹുഭൂരിപക്ഷം യൂനിറ്റുകളും സൗകര്യങ്ങളും ഇതിനകം റിസര്‍വ് ചെയ്യപ്പെട്ടിട്ടുണ്ട്. താമസക്കാര്‍ക്കും, പ്രാദേശിക-വിദേശ സന്ദര്‍ശകര്‍ക്കും നൂതന ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും ഡൗണ്‍ടൗണ്‍. ആകര്‍ഷക നിക്ഷേപ അവസരങ്ങളും ഒരുക്കുന്നുണ്ട്. സൗജന്യമായി ട്രാം റൈഡ്, ആറ് അണ്ടര്‍ഗ്രൗണ്ട് നിലകളിലായി 10,000 വാഹനങ്ങൾക്ക് പാര്‍ക്കിങ് സൗകര്യം, കാല്‍നടയാത്രാസൗഹൃദ തെരുവുകള്‍, സൈക്കിള്‍ പാതകള്‍, ഖത്തര്‍ റെയിലിെൻറ പ്രധാന ഹബ് സ്റ്റേഷന്‍ ഉൾപ്പെടെ ഗതാഗത സൗകര്യങ്ങളും സജ്ജമാക്കും. 11 ഭക്ഷ്യ, പാനീയ ഔട്ട് െലറ്റുകളുമുണ്ട്. വേനല്‍ക്കാലത്തും സുഖകരമായ അനുഭവം പ്രദാനം ചെയ്യുന്ന നൂതനമായ കൂള്‍പൂള്‍ സംവിധാനമുള്ളതാകും റസ്റ്റാറൻറുകള്‍.

ദേശീയ റിയൽ എസ്റ്റേറ്റ് ഡെവലപ്പറും ഖത്തർ ഫൗണ്ടേഷൻ സഹോദര സ്ഥാപനവുമായ മുശൈരിബ് േപ്രാപർട്ടീസിെൻറ സിറ്റിസ്കേപ്പിലെ പവിലിയനിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി, ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി, വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി തുടങ്ങിയ ഉന്നതർ സന്ദർശനം നടത്തിയിരുന്നു.

കൂടാതെ, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിൻ തുർക്കി അൽ സുബൈഇ, നീതിന്യായ മന്ത്രി ഡോ. ഇസ സഅദ് അൽ ജഫാലി അൽ നുഐമ തുടങ്ങിയവരും പവിലിയൻ സന്ദർശിച്ചു.മുശൈരിബ് ഡൗൺടൗൺ ദോഹയിലെ റെസിഡൻഷ്യൽ, കമേഴ്സ്യൽ ഓഫറുകൾ സിറ്റിസ്കേപ്പിെൻറ ഭാഗമായി മുശൈരിബ് േപ്രാപർട്ടീസ് പ്രഖ്യാപിച്ചിരുന്നു. അൽ ഖൈൽ, അൽ കഹ്റബ എന്നീ രണ്ട് റെസിഡൻഷ്യൽ യൂനിറ്റുകൾ കൂടി പ്രവർത്തനമാരംഭിക്കുന്നത് സംബന്ധിച്ചും അധികൃതർ സിറ്റിസ്കേപ്പിൽ പ്രഖ്യാപനം നടത്തിയിരുന്നു.
ചിവ-സോമിെൻറ സഹകരണത്തോടെ സുലൽ വെൽനസ് റിസോർട്ടിെൻറ പ്രഖ്യാപനവും പ്രദർശനത്തിൽ മുശൈരിബ് േപ്രാപർട്ടീസ് അവതരിപ്പിച്ചു. 2020 ആദ്യപാദത്തിൽ നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വെൽനസ് കേന്ദ്രമായി ഇതു മാറും.

ലോകത്തെ ആദ്യ പാരമ്പര്യ അറബിക് ഇൻറേഗ്രറ്റിവ് മെഡിസിൻ കേന്ദ്രവും സുലൽ വെൽനസ് റിസോർട്ടാകും.മുശൈരിബ് ഡൗൺ ടൗണിലെ ആദ്യ റെഡിസൻഷ്യൽ യൂനിറ്റായ ‘വാദി 1’ താമസത്തിന് തയാറായിട്ടുണ്ട്. കേന്ദ്രം വാടകക്ക് നൽകാൻ ആരംഭിച്ചതായി മുശൈരിബ് േപ്രാപർട്ടീസ് അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story