Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ഷൂസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

text_fields
bookmark_border
ഷൂസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി
cancel
camera_alt???????????????????????? ?????????????????? ????????????? ???????????? ???????????????????????? ?????????????

ദോഹ: യാത്രക്കാരെൻറ ഷൂസിനുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് കസ്റ്റംസ് അധികൃതർ പിടികൂടി. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ഏഷ്യൻ രാജ്യത്തുനിന്നുള്ള യാത്രക്കാരെൻറ പാദരക്ഷയിലാണ് 750 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് ഉണ്ടായിരുന്നത്. കസ്റ്റംസ് ജനറൽ അതോറിറ്റി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

നേരത്തേ, സെപ്റ്റംബർ 23ന് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 9.45 കിലോ കഞ്ചാവും ഏഴ് ഗ്രാം മരിജുവാനയും അധികൃതർ പിടികൂടിയിരുന്നു. നിരോധിക്കപ്പെട്ട സാധനങ്ങളും വസ്തുക്കളും രാജ്യത്തേക്ക് കടത്തുന്നത് തടയുന്നതിനായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളാണ് കസ്റ്റംസ് ജനറൽ സജ്ജീകരിച്ചിട്ടുള്ളത്. യാത്രക്കാരെൻറ ശരീരത്തിലെ ചലനങ്ങൾ സസൂക്ഷമം നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങളടക്കം വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story