Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിദേശങ്ങളിൽ...

വിദേശങ്ങളിൽ ജോലി ചെയ്യുന്നവരുടെ നാട്ടിൽ പഠിക്കുന്ന മക്കൾക്ക് സ്കോളർഷിപ്പുകൾ

text_fields
bookmark_border
വിദേശങ്ങളിൽ ജോലി ചെയ്യുന്നവരുടെ നാട്ടിൽ  പഠിക്കുന്ന മക്കൾക്ക് സ്കോളർഷിപ്പുകൾ
cancel

ദോഹ: ഇന്ത്യയിൽ പഠിക്കുന്ന വിദേശങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്ക ൾക്ക് വിദേശകാര്യമന്ത്രാലയം വിവിധ വിഭാഗങ്ങളിലായി 150 സ്കോളർ ഷിപ്പുകൾ അനുവദിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വിദേശ ഇന്ത്യക്കാരുടെയോ വിദേശങ്ങളിൽ തൊഴിൽ എടുക്കുന്നവരുടെയോ ഇന്ത്യയിൽ പഠിക്കുന്ന മക്കൾക്കാണ് സ്കോളർഷിപ്പുകൾ. ആകെ മാസവരുമാനം 4000 യു.എസ് ഡോളറിന് തുല്യമായ തുകയിൽ കൂട്ടാത്തവരുടെ മക്കൾക്കാണ് അർഹത. പഠനചെലവിെൻറ 75 ശതമാനം തുക ഇതുപ്രകാരം ഇന്ത്യാ ഗവൺമെൻറ് വഹിക്കുകയാണ് െചയ്യുക.

താഴെ പറയുന്ന സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കാണ് അർഹത. എൻ.െഎ.ടികൾ, െഎ.െഎ.ടികൾ, പ്ലാൻറിങ് ആൻഡ് ആർക്കിടെക്ചർ സ്കൂളുകൾ, യു.ജി.സി, നാക് അംഗീകാരമുള്ള എ ഗ്രേഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർ, ഇന്ത്യയിലെ സെൻട്രൽ യൂനിവേഴ്സിറ്റികളിൽ പഠിക്കുന്നവർ, 4. ഡി.എ.എസ്.എ സ്കീമിന് കീഴിൽ വരുന്ന മറ്റു സ്ഥാപനങ്ങളിൽ പഠിക്കുന്നവർ.ആദ്യവർഷ വിദ്യാർഥികൾക്ക് മാത്രമാണ് സ്കോളർഷിപ്പിന് അർഹതയുള്ളൂ. www.spdcindia.gov.in എന്ന  ൈസറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്. നിർദേശങ്ങൾ വിശദമായി വായിച്ചതിന് ശേഷം അപേക്ഷിക്കണമെന്ന് എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story