Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനിർദേശങ്ങൾ...

നിർദേശങ്ങൾ പാലിക്കാം, ശുഭയാത്രക്കായി

text_fields
bookmark_border
നിർദേശങ്ങൾ പാലിക്കാം, ശുഭയാത്രക്കായി
cancel

ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് തിരക്ക് കണക്കിലെടുത്ത് ഹ മദ് രാജ്യാന്തര വിമാനത്താവളത്തില്‍ വിവിധ ക്രമീകരണ ങ്ങള്‍. അവധി ആഘോഷിക്കാന്‍ രാജ്യത്തിന് പുറത്തേക്ക് പോകുന് നവരുടെ തിരക്കാണ് ഈ ദിവസങ്ങളില്‍ കൂടുതൽ പ്രതീക്ഷിക്ക ുന്നത്. ഈദ് അവധി അവസാനിക്കുന്നതോടെ മടങ്ങിയെത്തുന്ന വരുടെ തിരക്കും വര്‍ധിക്കും. യാത്രക്കാരുടെ തിരക്ക് നിയന്ത്രി ക്കുന്നതിനായുള്ള സ്മാര്‍ട്ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിെൻറ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ചെക്ക് ഇന്‍, ബാഗ് ഡ്രോപ് സേവനങ്ങള്‍ വേഗത്തിലും കൂടുതല്‍ സൗകര്യപ്രദമാക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്.

ഖത്തര്‍ എയർവേസ് യാത്രക്കാരില്‍ 40 ശതമാനത്തിലധികം പേരും സെല്‍ഫ് സര്‍വിസ് ചെക്ക് ഇന്‍ സൗകര്യവും 20 ശതമാനം പേര്‍ സെല്‍ഫ് ബാഗ് ഡ്രോപ് സൗകര്യവും നിലവിൽ ഉപയോഗിക്കുന്നുണ്ട്. യാത്രക്കാരുടെ യാത്രാനുഭവം വലിയതോതില്‍ മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ മാറ്റങ്ങളിലൂടെ സാധിക്കുന്നുണ്ട്. എത്തിച്ചേരല്‍ മുതല്‍ പുറപ്പെടല്‍ വരെ തങ്ങളുടെ യാത്രയില്‍ പൂര്‍ണ നിയന്ത്രണമാണ് യാത്രക്കാര്‍ക്ക് ഇതിലൂടെ സാധ്യമാകുന്നത്. മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും യാത്രാനടപടികള്‍ വേഗത്തിലാക്കുകയുമെന്ന ലക്ഷ്യത്തോടെ അടുത്ത തലമുറ സെല്‍ഫ് സര്‍വിസ് ചെക്ക് ഇന്‍ കിയോസ്കുകളും െസല്‍ഫ് സര്‍വിസ് ബാഗ് ഡ്രോപ്പുകളുമാണ് വിജയകരമായി നടപ്പാക്കിയിരിക്കുന്നത്.

മൂന്നുമണിക്കൂര്‍ മുമ്പുതന്നെ വിമാനത്താവളത്തില്‍ എത്തണം
തിരക്ക് മുൻകൂട്ടിക്കണ്ട് മുന്‍കരുതല്‍ എന്ന നിലയില്‍ യാത്രക്ക് മൂന്നുമണിക്കൂര്‍ മുമ്പുതന്നെ യാത്രക്കാർ വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂറിനു മുമ്പ് ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. യാത്രക്ക് ടിക്കറ്റെടുത്തവര്‍ മൂന്നു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് ഖത്തര്‍ എയര്‍വേസും നിര്‍ദേശിച്ചു. തിരക്ക് കുറക്കുന്നതിനും യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനുമായി ഖത്തര്‍ എയർവേസ് ഉൾപ്പെടെയുള്ള എയര്‍ലൈനുകള്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. യാത്രക്ക് 60 മിനിറ്റ് മുമ്പ് ചെക്ക് ഇന്‍ കൗണ്ടര്‍ അടക്കും. ക്യു ഒഴിവാക്കുന്നതിനായി ഖത്തര്‍ ഐഡിയുള്ള രജിസ്റ്റര്‍ ചെയ്ത യാത്രക്കാര്‍ ഇ-ഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്തണം.

ലഗേജുകളില്‍ നിരോധിത സാധനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം
ലഗേജുകളില്‍ നിരോധിത ഉൽപന്നങ്ങളൊന്നുമില്ലെന്ന് യാത്രക്കാർ ഉറപ്പാക്കണം. ദ്രവരൂപത്തിലുള്ള സാധനങ്ങൾ ഉള്ള കണ്ടെയ്നറുകളുണ്ടെങ്കില്‍ ശരിയായും റീസീലബിള്‍ പ്ലാസ്റ്റിക് ബാഗുകൊണ്ടും പാക്ക് ചെയ്യണം. എയര്‍പോര്‍ട്ടിലെ മൂന്ന്, 10 വരികള്‍ക്കു സമീപം പുതിയ ബാഗേജ് റാപ്പിങ് സെൻററുകളുണ്ട്. മൊബൈലിനേക്കാള്‍ വലുപ്പമുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങള്‍ ബാഗില്‍നിന്നു മാറ്റി എക്സ്റേ സ്ക്രീനിങ്ങിനായി ട്രേയില്‍ ഇടണം. ലിഥിയം ബാറ്ററികളിൽ പ്രവര്‍ത്തിക്കുന്ന ഹവര്‍ബോര്‍ഡുകള്‍ക്ക് കാരേജില്‍ വിലക്കുണ്ട്. വളര്‍ത്തുമൃഗങ്ങളുമായുള്ള യാത്ര പരമാവധി ഒഴിവാക്കണം.

എച്ച്.െഎ.എ ആപ് നല്ലതാണ്
യാത്രക്കാര്‍ ഹമദ് വിമാനത്താവളത്തിെൻറ എച്ച്.ഐ.എ ഖത്തര്‍ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നത് യാത്ര സുഗമമാക്കും. ഐഫോണിലും ആന്‍ഡ്രോയിഡിലും ആപ് ലഭ്യമാണ്. യാത്ര സംബന്ധിച്ച വിവരങ്ങള്‍, വിമാനത്തിെൻറ നില, ബാഗേജ് ക്ലെയിം, ബോര്‍ഡിങ് ഗേറ്റുകളുടെ സമയം, ദിശ, ഖത്തര്‍ ഡ്യൂട്ടി ഫ്രീ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഇതില്‍ ലഭിക്കും.

അംഗീകൃത വാഹനങ്ങൾ മാത്രം
തിരക്കേറിയ സമയങ്ങളില്‍ ഹമദ് വിമാനത്താവളത്തിൽ പുറപ്പെടല്‍, എത്തിച്ചേരല്‍ ഭാഗങ്ങളില്‍ അംഗീകൃത വാഹനങ്ങള്‍ക്കായിരിക്കും പ്രവേശനം. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് നിയന്ത്രണം. യാത്രക്കാരെ വിമാനത്താവളത്തില്‍ എത്തിക്കുന്നതിനോ വിളിച്ചുകൊണ്ടുപോകുന്നതിനോ എത്തുന്നവര്‍ ഹ്രസ്വകാല കാര്‍ പാര്‍ക്കിങ് സംവിധാനം ഉപയോഗിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story