Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്യു.പി ‘തൗതീൻ’ പ്രാദേശികവത്കരണ  പദ്ധതിക്ക് മികച്ച ഫലം
cancel

ദോഹ: ഊര്‍ജമേഖലയിലെ വ്യവസായങ്ങള്‍ക്കും സേവനങ്ങള്‍ക്കു മായി ഖത്തര്‍ പെട്രോളിയം (ക്യു.പി) നടപ്പാക്കുന്ന ‘തൗതീൻ’ പ്രാദേ ശികവത്കരണ പദ്ധതിക്ക് മികച്ച പ്രതികരണം. രാജ്യത്തെ ഊ ര്‍ജമേഖലയെ ഒന്നാകെ ശക്തിപ്പെടുത്താനും വിപണി സ്വാധീനം മികച്ചതാക്കാനും സഹായിക്കുന്ന സുപ്രധാന കർമപദ്ധതിയാണിത്.

അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഖത്തറിനുള്ളില്‍ വിവിധ വ്യവസായ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായകമാണ്. രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണ കർമപദ്ധതിയുടെ ഭാഗമാണിത്. രാജ്യത്തെ സ്വകാര്യമേഖലയെ വികസിപ്പിക്കുന്നതില്‍ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഉൽപാദനം, തൊഴില്‍, നിര്‍മാണമേഖലയിലെ സംഭാവനകള്‍, കയറ്റുമതി, ജി.ഡി.പി എന്നിവയെല്ലാം കണക്കിലെടുത്താന്‍ സാമ്പത്തിക വികസനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പദ്ധതി ഗുണകരമാകും.

എണ്ണ, വാതക വ്യവസായത്തിന് തൗതീന്‍ വലിയ പിന്തുണ നല്‍കും. ഖത്തറിലെ പ്രാദേശിക, രാജ്യാന്തര സംരംഭകര്‍ക്ക് മൂല്യമേറെയുള്ള വ്യവസായ അവസരങ്ങള്‍ തുറന്നുനല്‍കും.

ഖത്തറില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും സഹായകമാകും. വിതരണ ശൃംഖലയുടെ പ്രാദേശികവത്കരണം ശക്തിപ്പെടുത്തുകയെന്നതും ചെറുകിട, ഇടത്തരം വ്യവസായ സംരംഭകത്വ അടിത്തറ വിപുലീകരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ഔദ്യോഗിക സ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, വ്യവസായ സംരംഭങ്ങള്‍ എന്നിവയെല്ലാം ഇതുമായി സഹകരിക്കുന്നുണ്ട്. കയറ്റുമതിക്ക് പ്രാദേശിക ബദല്‍ സാധ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. പ്രതിവര്‍ഷം പദ്ധതിയുടെ മൂല്യമായി കണക്കാക്കുന്നത് എട്ടു മുതല്‍ ഒമ്പത് ബില്യണ്‍ ഖത്തരി റിയാലാണ്. ഊര്‍ജം ഉൾപ്പെടെ വിവിധ മേഖലകളിലായി ഏകദേശം 100 പുതിയ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇതിലൂടെ സാധിക്കും.
വിവിധ നിക്ഷേപ മേഖലകളില്‍ നൂറോളം പുതിയ നിക്ഷേപ അവസരങ്ങള്‍ക്കായി പ്രാദേശിക നിക്ഷേപകരില്‍നിന്നും ആഗോള വിതരണക്കാരില്‍നിന്നുമായി ഏകദേശം 1500ഓളം അപേക്ഷകളാണ് ലഭിച്ചത്.

തൗതിെൻറ നിക്ഷേപ പോര്‍ട്ടലിലൂടെയാണ് ഇത്രയധികം അപേക്ഷകള്‍ ലഭിച്ചത്. ഊര്‍ജ മേഖലാവിതരണ ശൃംഖലയിലെ എന്‍ജിനീയറിങ് സേവനങ്ങള്‍, അറ്റകുറ്റപ്പണി, റിപ്പയര്‍ ഓവര്‍ഹോള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഉപരിതല പ്രവര്‍ത്തനങ്ങള്‍, രാസവസ്തുക്കള്‍, ഭാരക്കുറവുള്ള ഉപകരണങ്ങള്‍, ബിസിനസ് സേവനങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നീ മേഖലകളിലാണ് നിക്ഷേപാവസരങ്ങള്‍. ലഭിച്ച അപേക്ഷകള്‍ തൗതിെൻറ പ്രത്യേക വിലയിരുത്തല്‍ ടീം പരിശോധിച്ചുവരുകയാണ്. സ്വീകാര്യമായ അപേക്ഷകളില്‍ പ്രീടെൻഡറിങ് നടപടിക്രമങ്ങള്‍ ഈ വര്‍ഷം നാലാംപാദത്തിലായിരിക്കും.

15ലധികം ഊര്‍ജകമ്പനികള്‍ തൗതീന്‍ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. ഈ പദ്ധതിയില്‍ ഖത്തര്‍ പെട്രോളിയവുമായി സഹകരിച്ച് 69 നിക്ഷേപ അവസരങ്ങള്‍ ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ഈ അവസരങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി അതോറിറ്റി ഭൂമിയും മറ്റു ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

സാമ്പത്തിക വൈവിധ്യവത്കരണത്തിേലക്കും സ്വയാശ്രിതത്വത്തിലേക്കുമുള്ള പദ്ധതിയാണ് ഇതിലൂടെയെല്ലാം പ്രാവര്‍ത്തികമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story