Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിമാനത്താവളങ്ങളിലെ സൗജന്യ സിം കാർഡ്  തട്ടിപ്പ്; പരാതിയിൽ ഉടൻ നടപടി
cancel
camera_alt?????????? ??????????? ??? ???????????? ?????????????????? ?????????? ????? 25??? ?????????????????????????? ????????????????????????? ??????????

ദോഹ: വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാർക്ക് സൗജന്യമായി ലഭിക ്കുന്ന സിംകാർഡുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ്  ഉണ്ടായാൽ പരാതി നൽകണമെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും കാലി ക്കറ്റ് എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവു. ഇത്തരത്തിൽ സൗജന്യമായി ലഭിക്കുന്ന സിം കാർഡിൽ റീചാർജ് ചെയ്യാനായ ി മിക്ക യാത്രക്കാരും അതേ കൗണ്ടറുകളിൽ തന്നെ പണമടക്കാറുണ്ട്. എന്നാ ൽ, വിദേശത്ത് എത്തിയിട്ടും റീചാർജ് ചെയ്യാതെ പണം തട്ടുന്ന സംഭവങ്ങൾ കൂ ടി വരുകയാണ്. ഇൗ സാഹചര്യത്തിലാണ് അധികൃതർ കർശന നടപടികളിലേക്ക് നീങ്ങുന്നത്.

ഇത്തരം പരാതികൾ രേഖാമൂലം ലഭിക്കാത്തതിനാലാണ് നടപടിയെടുക്കാൻ കഴിയാത്തത്. സിം കാർഡ് അടക്കമുള്ള പരാതികളും അഭിപ്രായങ്ങളും apd_calicut@aai.aero എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം. വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ മേഖലയും പരാതി രഹിതമാക്കാൻ ഊർജിത നടപടികൾ കൈക്കൊള്ളുകയാണെന്നും എയർപോർട്ട് ഡയറക്ടർ പറഞ്ഞു. ഖത്തറിലെ പ്രവാസി സാമൂഹിക പ്രവർത്തകനായ അബ്ദുൽറഉൗഫ് കൊണ്ടോട്ടി കഴിഞ്ഞ ദിവസം ഡയറക്ടറെ സന്ദർശിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിമാനത്താവളത്തിെൻറ വിവിധ വികസന പദ്ധതികളിൽ ജനകീയ പങ്കാളിത്തം ശ്ലാഘനീയമാണെന്നും ജനപ്രതിനിധികളുടെയും ഭരണാധികാരികളുടെയും സഹകരണം വികസനത്തിന് ഏറെ പ്രയോജനമാെണന്നും അദ്ദേഹം പറഞ്ഞു. എയർപോർട്ട് കസ്റ്റംസ് പരിശോധനക്ക് കൂടുതൽ കൗണ്ടറുകൾ സജ്ജമാക്കുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

ഈ കൗണ്ടറുകളുടെ പ്രവർത്തനം തുടങ്ങുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ലഭ്യമാവും. വിമാനത്താവളത്തിൽനിന്ന് വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ ബസ് സർവിസുകൾ ആരംഭിക്കേണ്ടതിെൻറ ആവശ്യകതയും ചർച്ചാ വിഷയമായി. ഇക്കാര്യത്തിൽ ഗതാഗത വകുപ്പിൽനിന്ന് അനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും അഭിപ്രായമുയർന്നു. വിമാനത്താവളത്തിെൻറ ടോൾ പിരിവ് കേന്ദ്രത്തിന് സമീപത്ത് നിന്ന് ഓട്ടോറിക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ അഭിപ്രായങ്ങൾ വിമാനത്താവളത്തിെൻറ വികസനത്തിന് ഏറെ സഹായകരമാവുമെന്നും ഡയറക്ടർ പറഞ്ഞു.

വിമാനത്താളത്തിൽനിന്നും സിംകാർഡുകൾ വാങ്ങി റീചാർജ്ജ് ചെയ്യുേമ്പാൾ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങൾ പതിവായിട്ടുണ്ട്. ഇതിനാൽ ഇക്കാര്യത്തിൽ യാത്രക്കാർ കൂടുതൽ ജാഗ്രത കാണിക്കണമെന്നാണ് ഇൗ രംഗത്തുള്ളവർ പറയുന്നത്.
കഴിഞ്ഞ മാസം ചെറുവണ്ണൂർ സ്വദേശി ആശാരിക്കണ്ടി മെഹബൂബിന് സമാനമായ അനുഭവം ഉണ്ടായിരുന്നു. അവധി കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം. വിമാനത്താവളത്തിൽ നിന്ന് രണ്ട് aസിം കാർഡുകളും റീചാർജ് ചെയ്യുന്നതിനായി 1200രൂപ നൽകിയെങ്കിലും സിം റീചാർജ് ചെയ്യപ്പെട്ടില്ല. തുടർന്ന് എയർപോർട്ടിലെ കൗണ്ടറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട് എയർപോർട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. പരാതി ലഭിച്ച അധികൃതർ ഉടനെ തന്നെ നടപടി സ്വീകരിച്ചു. നൽകിയ തുകക്ക് ഉടൻ തന്നെ റീചാർജ് ലഭിക്കുകയും ചെയ്തു.

എയർപോർട്ടിലെ കൗണ്ടറിൽ നിന്നും പരാതിക്കാരനെ വിളിച്ച് ക്ഷമാപണം നടത്തുകയും ചെയ്തു. ഇതിനാൽ തന്നെ വിമാനത്താവളത്തിലെ കൗണ്ടറിൽ സിം റീ ചാർജ് ചെയ്യാൻ പണം കൊടുക്കുകയാണെങ്കിൽ കൗണ്ടറിൽ ഉള്ള ആളുകളുടെ മൊബൈൽ നമ്പർ വാങ്ങി സൂക്ഷിക്കണം. റീ ചാർജ് ആയിട്ടില്ലെങ്കിൽ ഇവരെ ബന്ധപ്പെടാൻ ഇതിലൂടെ സാധിക്കും. മനഃപൂർവമാണ് റീ ചാർജ് ചെയ്യാതിരുന്നതെങ്കിൽ അധികൃതർക്ക് പരാതി നൽകാൻ കൂടുതൽ സഹായകരവുമാകും. അവധി കഴിഞ്ഞും പുതിയ വിസക്കും ഗൾഫിലേക്ക് പോകുന്ന പ്രവാസികൾ എമിഗ്രേഷൻ ക്ലിയറൻസിനു ശേഷം എയർപോർട്ടിെൻറ അകത്തെ കൗണ്ടറിൽ നിന്നും അതത് ഗൾഫ് രാജ്യങ്ങളിലെ സിം കാർഡ് വാങ്ങിയാണ് മിക്കവാറും യാത്ര പുറപ്പെടുക.
സിം കാർഡ് വാങ്ങിക്കുമ്പേൾ അതിൽ ചെറിയ തുക ബാലൻസ് ഉണ്ടാകും. ഇതിന് പുറമേ അധികറീചാർജ്ജ് കിട്ടാനാണ് പലരും പണം കൈമാറുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story