Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘സമ്മര്‍...

‘സമ്മര്‍ ഇന്‍ ഖത്തര്‍’ ആഘോഷിക്കാൻ ഹമദ് വിമാനത്താവളം ഒരുങ്ങി

text_fields
bookmark_border
‘സമ്മര്‍ ഇന്‍ ഖത്തര്‍’ ആഘോഷിക്കാൻ  ഹമദ് വിമാനത്താവളം ഒരുങ്ങി
cancel
camera_alt???????????????? ???????? ???????????????? ?????????????????????? ???????????????????? ??????????????????????????????? ??????????? ?????????????????????????????????????? ??????????????????????

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ന േതൃത്വത്തില്‍ ‘സമ്മര്‍ ഇന്‍ ഖത്തര്‍’ കാമ്പയിൻ ആഘോഷി ക്കുന്നു. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലും ഖത്തര്‍ എ യർവേസും ഖത്തര്‍ ഡ്യൂട്ടി ഫ്രീയുമായി ചേര്‍ന്നാണ് ആഘോഷ ങ്ങള്‍ സംഘടിപ്പിക്കുന്നത്. അഞ്ചു മണിക്കൂറിലേറെയുള്ള ട്രാ ന്‍സ്ഫറിങ് വഴി യാത്രക്കാര്‍ക്ക് രാജ്യം സന്ദര്‍ശിക്കാനും ആസ്വദിക്കാനുമുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. വേനൽകാലത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും രാജ്യത്തിെൻറ ധനികമായ ആതിഥ്യമര്യാദയും സാംസ്കാരിക പൈതൃകവും അനുഭവിച്ചറിയാനാവും. ഹമദ് വിമാനത്താവളം വഴി യാത്രചെയ്യുന്നവർക്കും ദോഹയിലേക്ക് വന്നിറങ്ങുന്നവര്‍ക്കും പറന്നുയരുന്നവര്‍ക്കുമെല്ലാം നിരവധി ‘സമ്മര്‍ ഇന്‍ ഖത്തർ’ അനുഭവങ്ങള്‍ ടെര്‍മിനലിലുണ്ടാകും.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വേനൽ കാലത്ത് ഏഴു മില്ല്യനിലേറെ യാത്രക്കാര്‍ ഇതുവഴി കടന്നുപോകുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം രണ്ടാം പാദമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇതുവരെയുള്ളതില്‍ വെച്ചേറ്റവും തിരക്കുള്ളതെന്ന് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ക്കെല്ലാവര്‍ക്കും വിമാനത്താവളത്തിലെ സാംസ്കാരിക പരിപാടികള്‍ ആസ്വദിക്കാനാവുന്ന തരത്തിലാണ് പരിപാടികള്‍ എന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എൻജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. അഞ്ചു മണിക്കൂറിലേറെ സമയമുള്ള ട്രാന്‍സ്ഫറിങ് യാത്രക്കാര്‍ക്ക് രാജ്യം സന്ദര്‍ശിക്കാനും ‘സമ്മര്‍ ഇന്‍ ഖത്തറിെൻറ’ കൂടുതല്‍ പരിപാടികള്‍ ആസ്വദിക്കാനുമുള്ള സാധ്യതയും നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളം വഴി ട്രാന്‍സ്ഫറിംഗ് നടത്തുന്ന യാത്രക്കാര്‍ക്കെല്ലാം ഖത്തറിെൻറ ആതിഥ്യ മര്യാദ അനുഭവിക്കാനാവും.

കോണ്‍കോഴ്സ് ബിയിലെ ഹെറിറ്റേജ് സോണിലാണ് കൂടുതല്‍ പരിപാടികള്‍ തയാറാക്കിയിരിക്കുന്നത്. പരമ്പരാഗത തമ്പടിച്ച് അതിനകത്ത് കാലിഗ്രഫി രചനയും മൈലാഞ്ചിയിടലും തയാറാക്കിയിട്ടുണ്ട്.
ജപമാലക്കുരു നിര്‍മിക്കുന്നവര്‍, കുട്ട മെടയുന്നവര്‍, മുത്തുകൊണ്ടുള്ള ആഭരണങ്ങള്‍ നിര്‍മിക്കുന്നവര്‍ തുടങ്ങി നിരവധി കൈത്തൊഴില്‍ ജീവിതങ്ങളെ യാത്രക്കാര്‍ക്ക് നേരില്‍ കാണാനാവും. കുതിരയുടെ ആകൃതിയില്‍ മുറിച്ച പെട്ടിയില്‍ നിറപ്പകിട്ടാര്‍ന്ന തുണികള്‍ ചേര്‍ത്തുവെച്ചുള്ള പരമ്പരാഗത കുതിരനൃത്തം, സംഗീത ഉപകരണമായ ഊദ് വായന തുടങ്ങിയ ലൈവ് അവതരണങ്ങളും കാണാന്‍ സാധിക്കും.

കോണ്‍കോഴ്സ് സിയില്‍ കുട്ടികള്‍ക്കുള്ള കേന്ദ്രമായാണ് ഒരുക്കിയിരിക്കുന്നത്. വിവിധ പ്രായങ്ങളിലുള്ള കുട്ടി കള്‍ക്കായി വ്യത്യസ്തയിനം പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികളുടെ യോഗ, പട്ടവും കടലാസ് വിമാനവും നിര്‍മിക്കല്‍, കലാവാസനകള്‍ പ്രകടിപ്പിക്കാനുള്ള വലിയ മതില്‍ തുടങ്ങിയവയെല്ലാം ഇവിടെ തയാറാക്കിയിട്ടുണ്ട്. ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 60 ശതമാനം വരെ കിഴിവ് ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story