Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘കഹ്റമക്ക്...

‘കഹ്റമക്ക് സേവനംതന്നെ മുഖ്യം, വിട്ടുവീഴ്ചയില്ല’

text_fields
bookmark_border
‘കഹ്റമക്ക് സേവനംതന്നെ മുഖ്യം, വിട്ടുവീഴ്ചയില്ല’
cancel

ദോഹ: ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നതിൽ ഒരു വിട്ടുവീഴ്ച യുമില്ലെന്നും ഇതിനായി ബഹുമുഖ പ്രവർത്തനങ്ങളാണുള്ളതെന്നും ഖത്തർ ജ നറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) പ്ലാനിങ് ആൻഡ് ക്വാളിറ്റി ഡിപ്പാർട്മെൻറ് മാനേജർ ഇബ്രാഹിം മുഹമ്മദ് അൽഇ മാദി പറഞ്ഞു. ‘ദി പെനിൻസുല’ പത്രവുമായുള്ള അഭിമുഖത്തിൽ സംസാരിക് കുകയായിരുന്നു അദ്ദേഹം.

എല്ലാ തലത്തിലും ഉപഭോക്താക്കളെ സേവിക്കുകയാണ് ലക്ഷ്യം. അതിൽ വീഴ്ച സംഭവിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതിനായി നൂതന പദ്ധതികളും സൗകര്യങ്ങളുമാണുള്ളത്. ഇക്കാര്യത്തിൽ നിലവിൽ തന്നെ കഹ്റമക്ക് കുറ്റമറ്റരീതികളും സംവിധാനങ്ങളുമാണുള്ളത്. സേവനങ്ങൾ നൽകുക മാത്രമല്ല, കഹ്റമയുടെ വിവിധ പ്രവർത്തനങ്ങളിൽ ഉപഭോക്താക്കൾ തൃപ്തരാണോ എന്ന് കോർപറേഷൻ നിരന്തരം ശ്രദ്ധിക്കുന്നുണ്ട്. ഇതിനായി ഫീൽഡ് സർവേകളും പഠനങ്ങളും യഥാസമയം നടത്താറുണ്ട്. ഉപഭോക്താക്കളുടെ പ്രതികരണങ്ങളെടുത്ത് കുറവുകൾ ഉണ്ടെങ്കിൽ തിരുത്താൻ ഇതിലൂടെ സാധിക്കുന്നു.

നിലവിൽ കഹ്റമയുടെ ‘സ്മാർട്ട് കെ.എം’ പദ്ധതി മുന്നോട്ടുപോകുകയാണ്. ഇതുവഴി ഉപഭോക്താക്കളുമായി സംവദിക്കുകയും അവരുമായി ബന്ധം കൂടുതൽ ഉൗഷ്മളമാക്കുന്ന കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെൻറ് സംവിധാനം (സി.ആർ.എം) നടപ്പാക്കുകയും ചെയ്യും.

നവീകരിച്ച ബില്ലിങ് സംവിധാനവും നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് വേഗത്തിൽ സേവനം എത്തിക്കുന്നതിലാണ് കാര്യം. ഇതിനുള്ള കാലതാമസം കുറച്ചുകൊണ്ടുവരും. കഹ്റമയുടെ മിക്ക സേവനങ്ങളും നിലവിൽതന്നെ കഹ്റമ പോർട്ടൽ വഴി ലഭ്യമാണ്. ഏതെങ്കിലും പുതിയ സേവനങ്ങൾ കഹ്റമ നടപ്പാക്കുേമ്പാൾ ഉടൻതന്നെ അത് ഒാൺലൈനിൽ അപ്ലോഡ് ചെയ്യും. ഇതിനാൽ, ഉപഭോക്താക്കൾക്ക് ഏത് കാര്യങ്ങളും ഒാൺലൈൻ വഴി അപേക്ഷിക്കാനാകും. പ്രശ്നം ഉടൻ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. പെെട്ടന്നുതന്നെ ജനങ്ങളുടെ അപേക്ഷയിൽ പരിഹാരം കാണുന്നുണ്ട്. ഒാൺലൈൻ സംവിധാനം വളരെ മികച്ച രൂപത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് പരമാവധി മനുഷ്യാധ്വാനം കുറച്ചാണ് എല്ലാ സേവനങ്ങളും നൽകുന്നത്.

നിഷ്പക്ഷമായുള്ള സർവേകൾ വഴി ഉപഭോക്താക്കളുെട പ്രതികരണങ്ങൾ നൂറു ശതമാനം സത്യസന്ധമായി കഹ്റമക്ക് ലഭ്യമാവുന്നുണ്ട്. കഹ്റമയുടെ കസ്റ്റമർ സർവിസ് സെൻററുകൾ, കാൾ സെൻററുകൾ, വെബ്സൈറ്റ്, മൊബൈൽ ആപ്, സമൂഹമാധ്യമങ്ങൾ തുടങ്ങിയവയിലൂടെയും ഉപഭോക്താക്കൾക്ക് അവരുടെ പ്രതികരണങ്ങളും പരാതികളും അറിയിക്കാം. സാേങ്കതിക കാര്യങ്ങളിലും മറ്റുമായി നിരവധി വിദഗ്ധരാണ് കഹ്റമക്കുള്ളിൽ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുെട പ്രതികരണങ്ങളും പരാതികളും ഇവർ ഉത്തരവാദെപ്പട്ട വിഭാഗത്തിന് കാലതാമസം കൂടാതെ കൈമാറും.

പെെട്ടന്നുതന്നെ പരാതികൾ പരിഹരിക്കാൻ ഇതിലൂടെ കഴിയുന്നുണ്ട്. കഹ്റമക്ക് ഉന്നതനിലവാരത്തിലുള്ള കോർപറേറ്റ് പെർഫോമൻസ് മാനേജ്മെൻറ് സിസ്റ്റം (സി.പി.എം.എസ്) ഉണ്ട്. ഇതിലൂടെ എല്ലാ പരാതികളും ഉടൻതന്നെ പരിഹരിക്കാനും കൂടുതൽ സേവനങ്ങൾ ജനങ്ങളുെട മനസ്സറിഞ്ഞ് നൽകാനും കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story