Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇതാ,...

ഇതാ, നായ്ക്കൾക്കും പൂച്ചകൾക്കും സ്വന്തംവീട്

text_fields
bookmark_border
ഇതാ, നായ്ക്കൾക്കും പൂച്ചകൾക്കും സ്വന്തംവീട്
cancel
camera_alt???????????? ?????? ????????

ദോഹ: ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്കും പൂച്ചകൾക്കും സുരക്ഷിതമായ ഒരിടം. വേദനിക്കു ന്ന ജീവികൾക്ക് അവരവരുടേതായ ലോകം ഒരുക്കിയിരിക്കുന്നു. ‘സെകൻറ് ചാൻസ് റെസ്ക്യ ു ഖത്തർ’ ആണ് നായ്ക്കൾക്കും പൂച്ചകൾക്കും സുരക്ഷിതജീവിതമൊരുക്കുന്നത്. ദോഹ ഫെസ് റ്റിവെൽ സിറ്റിക്കടുത്തുള്ള എക്സിറ്റ് നമ്പർ 24ലാണ് സ്ഥാപനം. സ്വയംസേവനസന്നദ്ധരായവരുടേയും നല്ലമനസിെൻറ ഉടമകളുടെയും കൂട്ടായ്മയിലാണ് ‘റെസ്ക്യു ഖത്തർ’ പ്രവർത്തിക്കുന്നത്. വേനൽ കടുക്കുന്നതോടെ ഇൗ ആലയത്തിലേക്ക് പുതിയ അതിഥികൾ ഇനിയും വരും. ഇതിനാൽ കൂട്ടായ്മക്ക് പലവിധത്തിലുള്ള സഹായവും ആവശ്യമായ സന്ദർഭമാണിത്. നിലവിൽ നൂറ് നായ്ക്കളും 60 പൂച്ചകളുമാണിവിടെ കഴിയുന്നത്.

പതിവായി കൂട്ടായ്മക്ക് പണം സംഭാവന നൽകുന്ന പലരും വേനൽ അവധിക്ക് ഖത്തറിന് പുറത്തുപോകും. ഇതോടെ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുമെന്ന് സ്ഥിരം വളണ്ടിയർ ആയ ലിന സെറഫിനി പറയുന്നു. ജീവികൾക്കുള്ള ഭക്ഷണം, മരുന്നുകൾക്കുള്ള ചെലവ് എന്നിങ്ങനെ നല്ലൊരു തുക ദിവസവും നടത്തിപ്പിന് ആവശ്യമാണ്. പത്ത് വർഷമായി ലാഭം ആഗ്രഹിക്കാതെ പ്രവർത്തിക്കുന്ന ഇൗ സ്ഥാപനം എല്ലാ വെള്ളിയാഴ്ചയും പൊതുജനങ്ങൾക്ക് സന്ദർശിക്കാം. ഉപേക്ഷിക്കപ്പെടുകയും പ്രയാസപ്പെടുകയും ചെയ്യുന്ന മൃഗങ്ങൾക്ക്സുരക്ഷിതതാമസസ്ഥലം ഒരുക്കേണ്ടതിെൻറ ആവശ്യകത കൂടിയാണ് സന്ദർശനത്തിലൂടെ മനസിലാകുക. ഖത്തരികളും വിദേശികളുമായ നിരവധി മൃഗസ്നേഹികൾ രാജ്യത്ത് ഉണ്ടെന്ന് നടത്തിപ്പുകാർ പറയുന്നു.

അവരുടെ സംഭാവനെകാണ്ടാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പക്ഷേ കൂടുതൽ സഹായം ആവശ്യമായി വന്നിരിക്കുകയാണ്. സർക്കാർ മേഖലയിൽ നിന്നും സഹായവും പിന്തുണയും ആവശ്യമാണ്. ഇല്ലെങ്കിൽ ഒരുപക്ഷേ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ് വരാൻ പോകുന്നത്. അഞ്ചുപേർ അടങ്ങുന്ന കമ്മിറ്റിയുടെ കീഴിലാണ് ഇപ്പോൾ ‘സെകൻറ് ചാൻസ് റെസ്ക്യു ഖത്തർ’ ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രതിസന്ധിയുടെ കാലമാണ് വേനൽ. അവധിക്ക് നാട്ടിൽ പോകുന്നതിന് മുമ്പ് ആളുകൾ ഒരു ബാഗ് സാധനങ്ങൾ എങ്കിലും സ്ഥാപനത്തിനായി നൽകിയാൽ അത് ഏറെ ഉപകാരമാകും. മദീന ഖലീഫ നോർത്തിലുള്ള പാർക്ക് വ്യൂ പെറ്റ് സെൻററിലാണ് ഇത് എത്തിക്കേണ്ടത്. ഫോൺ: 44171560. അടിയന്തരമായി രണ്ട് എയർകണ്ടീഷനറുകളുടെ ആവശ്യമാണ് ഇപ്പോൾ ഉള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story