Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൗസ്റ്റർ കാത്ത്...

ഇൗസ്റ്റർ കാത്ത് വിശ്വാസികൾ, ഇന്ന് ഉയിർപ്പ് ശുശ്രൂഷ

text_fields
bookmark_border
ഇൗസ്റ്റർ കാത്ത് വിശ്വാസികൾ, ഇന്ന് ഉയിർപ്പ് ശുശ്രൂഷ
cancel
camera_alt????????????? ????????????????? ????? ???????? ????????? ?????? ???????? ???????????? ?????????? ??????? ???????? ??????? ???????????????????? ??. ???????? ???????????????????? ????????????????? ????????? ????????????

ദോഹ: ഖത്തറിലെ ക്രൈസ്തവ വിശ്വാസികൾ ഇൗസ്റ്റർ കാത്തിരിക്കുന്നു. ക്രൈസ്തവ ദേവാ ലയങ്ങളില്‍ ഇന്ന് ഉയിർപ്പിെൻറ ശുശ്രൂഷകൾ നടക്കും. സെൻറ് മേരീസ് മ ലങ്കര കാത്തലിക് ദേവാലയത്തില്‍ ഈസ്റ്റര്‍ദിനമായ നാളെ വൈകിട്ട് 7ന് ഇടയനോടൊപ്പം ചടങ്ങ് നടക്കും.

അബു ഹമൂര്‍ റിലീജിയസ് കോംപ്ലക്സിലെ സെൻറ് ജെയിംസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന ദുഃ ഖവെള്ളി ശുശ്രൂഷകൾക്ക് തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. മത്യാസ് കാവുങ്കൽ സഹകാർമികനായി. സെൻറ് തോമസ് സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ നടന്നു. അബു ഹമൂര്‍ റിലീജിയസ് കോംപ്ലക്സിലെ സെൻറ് പീറ്റേഴ്സ് ക്നാനായ പള്ളിയിലെ ദുഃഖവെള്ളി ശുശ്രൂഷ കള്‍ക്ക് ഫാ. കുര്യാക്കോസ് ഫിലിപ് മേലേക്കൂറ്റ് കാര്‍മികത്വം വഹിച്ചു. സെൻറ് മേരീസ് മലങ്കര കാത്തലിക് ദേവാലയത്തിലും ദുഃഖവെള്ളി ശുശ്രൂഷകൾ നടന്നു.

മലങ്കര ഓർത്തഡോക്സ് സഭ ദേവാലയത്തില്‍ ബസേലിയോസ് മാർത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story