Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽഖോർ...

അൽഖോർ കോസ്റ്റൽ റോഡ് തുറന്നു; ദോഹ–അൽഖോർ യാത്ര 20 മിനുട്ടിൽ

text_fields
bookmark_border
അൽഖോർ കോസ്റ്റൽ റോഡ് തുറന്നു; ദോഹ–അൽഖോർ യാത്ര 20 മിനുട്ടിൽ
cancel

ദോഹ: അൽഖോർ കോസ്റ്റൽ റോഡ് തുറന്നതോടെ ദോഹയിൽ നിന്ന് അൽഖോറിലേക്കുള്ള യാത്ര ഏറെ എളുപ്പമാകുന്നു. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈ ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ സാന്നിധ്യത്തിൽ റോഡ് ഉദ്ഘാടനം ചെയ്ത ത്. ഇതോടെ 20 മിനുട്ടിനുള്ളിൽ  അൽഖോറിൽ എത്താനാകും. പ്രധാനട്രക്ക് പാതയും മൂന്ന് പ്ര ധാന ഇൻറർചേഞ്ചുകളും ഉൾപ്പെട്ടതാണ് റോഡ്. ദോഹയെയും അൽഖോറിനെയും ബന്ധിപ്പിക്കുന്ന റോഡ് തീരുമാനിച്ചതിൽ നിന്നും ഒരു വർഷം മുേമ്പയാണ് പണി പൂർത്തിയാക്കിയത്. 2020 രണ്ടാംപാദത്തിൽ തുറന്നുകൊടുക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.

33 കിലോമീറ്റർ ആണ് അൽഖോർ കോസ്റ്റൽ റോഡിെൻറ ആകെ നീളം. ഒാരോ ദിശയിലും അഞ്ചുറോഡ് ലൈനുകൾ ആണ് ഉള്ളത്. പത്ത് ഇൻറർസെക്ഷനുകളും ഉണ്ട്. ഇതിൽ മൂന്ന് എണ്ണം പൂർണമായും തുറന്നുകഴിഞ്ഞു. എട്ട് പാലങ്ങൾ, 22 തുരങ്കപാതകൾ എന്നിവയും ഉണ്ട്. ദോഹ മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് റോഡ്. ഇതോടെ ദോഹയെയും വടക്കൻ ഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കാൻ സാധിക്കും. ലുസൈൽ, അൽബെയ്ത്ത് എന്നീ ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ഇൗ റോഡുവഴി ബന്ധപ്പെടാൻ കഴിയും. 20ലധികം താമസ കേന്ദ്രങ്ങളുമായും അൽഖോർ കോസ്റ്റൽ റോഡ് ബന്ധിപ്പിക്കുന്നുണ്ട്.
റോഡിെൻറ പ്രധാന കാരേജ് വേ അൽശമാൽ റോഡിലേക്കുള്ള സമാന്തരപാതയായും ഉപയോഗിക്കാനാകും.

അൽഖോറിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ഇതിനാൽ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാം. അൽശമാൽ റോഡ് വഴിയുള്ള യാത്രയേക്കാൾ 65ശതമാനം സമയം ലാഭിക്കാനുമാകും. പുതിയ റോഡിൽ മണിക്കൂറിൽ ഇരുദിശകളിലുമായി 8,000 മുതൽ 20,000 വരെ വാഹനങ്ങളെ ഉൾകൊള്ളാനാകും. അൽഖോറിൽ നിന്ന് ദോഹയിലേക്ക് പുതിയ റോഡിലൂടെ 20 മിനുട്ടിനുള്ളിൽ എത്താൻ സാധിക്കുമെന്ന് ഗതാഗത വാർത്താവിനിമയ വകുപ്പ് മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി ഉദ്ഘാടനചടങ്ങിൽ പറഞ്ഞു.

ദോഹ മെട്രോയുടെ ലൈനിനെ കൂടി ഉൾക്കൊള്ളുന്ന തരത്തിലാണ് അൽഖോർ റോഡിെൻറ രൂപരേഖയുള്ളത്. ഇതോടെ അൽ മജ്ദ് റോഡിലെ സിമൈസിമ ഇൻറർചേഞ്ച്, അൽ തുർഫ സ്ട്രീറ്റിലെ ഇൻറർചേയ്ഞ്ച് എന്നിവ പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുത്തുകഴിഞ്ഞു. വിവിധ ൈഹവേകളുമായി ബന്ധിപ്പിക്കുന്ന പ്രധാന എക്സ്പ്രസ് വേ ആയ അൽമജ്ദ് പോലുള്ള എക്സ്പ്രസ് വേകളുമായും അൽഖോർ കോസ്റ്റൽ റോഡിന് ബന്ധമുണ്ട്. അടിസ്ഥാനസൗകര്യവികസന കാര്യത്തിൽ രാജ്യം വൻകുതിച്ചുചാട്ടമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽ സുബൈഇ പറഞ്ഞു. അൽഖോർ, ലുസൈൽ, പേൾ, അൽശമാൽ റോഡിെൻറ കിഴക്കൻ പ്രദേശങ്ങളായ അൽഖീസ, അൽ ഇബ്ബ്, ലിബൈബ് തുടങ്ങിയ 20ലധികം താമസകേന്ദ്രങ്ങളുമായും റോഡ് ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.സമയപരിധിക്ക് മുേമ്പ റോഡ് തുറക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ പ്രസിഡൻറ് സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story