Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

സർവതലസ്പർശിയായി അമീറിെൻറ വാക്കുകൾ

text_fields
bookmark_border
സർവതലസ്പർശിയായി  അമീറിെൻറ വാക്കുകൾ
cancel
camera_alt??????? ???????????????? ????????? (??.???.???) 140?? ????????????????? ?????? ?????? ????? ???? ??????? ?????????

ദോഹ: പാർലമെൻററി ജനാധിപത്യത്തിെൻറ പ്രാധാന്യവും ലക്ഷ്യങ്ങളും എടുത്തുപറഞ്ഞും ദേ ാഹ ഇൻറർ പാർലമെൻററി യൂനിയൻ (െഎ.പി.യു) 140ാം സമ്മേളനത്തിെൻറ പ്രമേയത്തെ പ്രശംസിച്ചും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ‘സമാധാനത്തിലേക്കുള്ള വഴിയായി വിദ്യാഭ്യാസത്തെ പ്ര ോൽസാഹിപ്പിക്കുന്നതിൽ പാർലമെൻറുകളുടെ ഇടം’ എന്ന സമ്മേളനപ്രമേയം സമകാലീന ലോക ത്ത് ഏറെ വേരാഴ്ത്തുന്ന കാര്യമാണെന്ന് അമീർ എടുത്തുപറഞ്ഞു. വളർച്ചയും വികാസവും ഉ ണ്ടാകാൻ ഗുണമേൻമയേറിയ വിദ്യാഭ്യാസത്തിെൻറ പങ്ക് ഏറെ വലുതാണ്. ഇതിനാൽ ഇത്തരം വിദ്യാഭ്യാസമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണം. സാമ്പത്തിക സാമൂഹിക പുരോഗതിയിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസം ഒഴിച്ചുകൂടാൻ പറ്റാത്ത സംഗതിയാണ്. ജനങ്ങളുടെ പുരോഗതിയിലെയും വളർച്ചയിലെയും പ്രധാന തടസം നിരക്ഷതയാണ്. അസഹിഷ്ണുത, വംശീയത, അന്യനെ അംഗീകരിക്കാതിരിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ നിരക്ഷതയും വിദ്യാഭ്യാസമില്ലായ്മയും മൂലം ഉണ്ടാകും.

വിദ്യാഭ്യാസമേഖലയിലെ ആഗോള സഹകരണത്തിെൻറ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കൊടുക്കുന്ന രാജ്യമാണ് ഖത്തർ. ലോകത്തിലെ വിവിധ വികസ്വര രാജ്യങ്ങളിലെയും വിവിധയിടങ്ങളിലെയും വികസനത്തിന് രാജ്യം പിന്തുണയും സഹായവും നൽകുന്നുമുണ്ട്. വിവിധ ആഗോള ഏജൻസികളുെടയും സംഘടനകളുെടയും സഹകരണത്തോടെ ലോകത്തിെൻറ വിവിധയിടങ്ങളിലെ വിദ്യാഭ്യാസമേഖലയിൽ വിവിധ പദ്ധതികൾ ഖത്തർ നടപ്പാക്കിയിട്ടുണ്ട്. ‘എജുക്കേറ്റ് എ ൈചൽഡ്’, ‘ദി വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ എജുക്കേഷൻ’ (വൈസ്)തുടങ്ങിയവ ഉദാഹരണങ്ങളാണ്. അറബ് രാജ്യങ്ങളിലെ വിദ്യാസമ്പന്നരായ യുവജനങ്ങൾ അന്തസിനായും നീതിക്കായും സ്വാതന്ത്ര്യത്തിനായും ഉള്ള ജനകീയ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. മാന്യമായ ജീവിതം ആണ് അവർ ആവശ്യപ്പെടുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്ക് മാന്യമായതും സംസ് കാരസമ്പന്നവുമായ സ്വഭാവം ഉണ്ടാക്കുന്നതിൽ യുവജനങ്ങൾ വിജയിച്ചിട്ടുണ്ട്. ചില അറബ് രാജ്യങ്ങളിൽ സമാധാനപരമായ പ്രവർത്തനങ്ങൾക്കായി അവർക്ക് അനുമതി നൽകിയപ്പോൾ ഇക്കാര്യം തെളിയിക്കപ്പെട്ടതാണ്.

രാജ്യങ്ങളിലെ ഭരണനിയമങ്ങളെ പറ്റി നമുക്ക് ചർച്ച നടത്താൻ കഴിയും. രാജ്യത്തിനകത്ത് ഭരണനിയമങ്ങൾ പരസ്യമായി നിരസിക്കപ്പെട്ടുവെന്നത് ഏതെങ്കിലും രാജ്യത്തോ ഏതെങ്കിലും സമകാലിക കൂട്ടായ്മയിലോ കണ്ടെത്തുക ദുഷ്കരമാണ്. നിയമങ്ങൾ ഇല്ലാത്തിടങ്ങളിൽ ഒരു തരത്തിലുള്ള നീതിയുമുണ്ടാകില്ല. ഭരണനിയമത്തിെൻറ വിരുദ്ധമായ രണ്ടുധ്രുവങ്ങളാണ് കലാപവും ഏകാധിപത്യവും. കൃത്യമായ നിയമങ്ങളും സംവിധാനങ്ങളും ഒരു രാജ്യത്ത് ഇല്ലെങ്കിൽ ഇൗ രണ്ടുകാര്യങ്ങളും അവിടങ്ങളിൽ സംഭവിക്കും. ഒരു നാണയത്തിെൻറ ഇരുവശങ്ങളാണവ. അന്താരാഷ്ട്ര നിയമങ്ങൾ മേഖലാതലത്തിലും ആഗോള തലത്തിലും ഇല്ലാതാകുന്നതോടെ ചില രാജ്യങ്ങൾ മറ്റ് രാജ്യങ്ങൾെക്കതിരെ മേൽക്കോയ്മ ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇത്തരം സമയങ്ങളിൽ ആഗോള നിയമങ്ങളും സംവിധാനങ്ങളും ദുർബലർക്കുനേരെയുള്ള ആയുധങ്ങളായി മാത്രം മാറ്റെപ്പടുന്നു. ഇസ്രായേലിെൻറ ഫലസ്തീൻ അധിനിവേശം ഇതിെൻറ മികച്ച ഉദാഹരണമാണ്. ഗോലാൻ കുന്നുകളിൽ ഇസ്രായേലിന് അധികാരം നൽകുന്ന പുതിയ നീക്കത്തിലും ഇതാണ് കണ്ടത്.

നീതിന്യായ വ്യവസ്ഥയുെടയും ആഗോള നിയങ്ങളുടെയും ലംഘനമാണ് ഇതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ നിയമങ്ങൾ പാലിക്കണമെന്ന് രാജ്യങ്ങളെ ആര് നിർബന്ധിക്കും? ഇൗ േചാദ്യത്തിന് നിയമത്തിെൻറ തത്ത്വശാസ്ത്രത്തിൽ നിന്നുകൊണ്ടുള്ള മറുപടി ഇല്ല. തങ്ങളുടെ ശക്തി തങ്ങളുടെ കുത്തക മാത്രമാണ് എന്ന് വൻശക്തിരാജ്യങ്ങൾ മനസിലാക്കരുത്. മറ്റ് രാജ്യങ്ങൾക്ക് നൽകേണ്ട നിരവധി ചുമതലകൾ കൂടി വൻശക്തികൾക്കുണ്ട്. ആഗോളനിയമങ്ങൾ നടപ്പാക്കുക എന്നതുകൂടി അവരുടെ ചുമതലയാണ്. മറ്റുള്ളവരെ അംഗീകരിക്കാനും അവരുടെ അവകാശങ്ങൾ മാനിക്കാനും അതിനുള്ള സാഹചര്യങ്ങൾ ഒരുക്കാനും അവിടങ്ങളിലെ രാഷ്ട്രീയ നേതാക്കൾക്ക് ചുമതലയുണ്ട്. മേഖലയിൽ പ്രധാന പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രാദേശികമായ പ്രശ്നങ്ങൾ അധികം വഷളാകാതിരിക്കണം. സിറിയ, യെമൻ, ലിബിയ തുടങ്ങിയ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണം. ഇതിന് വൻശക്തികൾക്കും നേതാക്കളും വലിയ പങ്കുണ്ട്. അവർ ഉത്തരവാദിത്വം ശരിയായി നിർവഹിച്ചാൽ ലക്ഷക്കണക്കിന് സാധാരണജനങ്ങളുെട വേദന ഇല്ലാതാക്കാൻ കഴിയും.

എല്ലാ രാജ്യങ്ങൾക്കും അവരവരുടേതായ ആശയങ്ങളും നിലപാടുകളും ഉണ്ട്. എന്നാൽ തീവ്രവാദം, പട്ടിണി, ദാരിദ്ര്യം, കാലാവസ്ഥാ പ്രശ്നങ്ങൾ, സൈബർ സെക്യൂരിറ്റി തുടങ്ങിയ പൊതുവിഷയങ്ങളിൽ െഎക്യമുണ്ടാകണം. ഒരുമിച്ച് ഇത്തരം പ്രശ്നങ്ങളെ നേരിടണം. എല്ലാ മതങ്ങളും സമാധാനത്തെ പറ്റിയാണ് സംസാരിക്കുന്നത്. അന്യനെ ആദരിക്കാനും മാനുഷിക മൂല്യങ്ങളെ പരിഗണിക്കാനുമാണ് മതങ്ങളെല്ലാം ആവശ്യപ്പെടുന്നത്. എല്ലാവരെയും തുല്യരായാണ് ൈദവം സൃഷ് ടിച്ചിരിക്കുന്നത്. പല നിറങ്ങളിലും വംശങ്ങളിലും മനുഷ്യരെ സൃഷ്ടിച്ചത് നിങ്ങളെ പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണ് എന്ന ഖുർആൻ വചനം അമീർ ശൈഖ് തമീം ഉദ്ധരിച്ചു.തീവ്രവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും വിഭാഗത്തിനെതിരായ നീക്കമല്ല. അങ്ങിനെയാകരുത്.തർക്കങ്ങളിൽ സമാധാനപരമായ പരിഹാരമുണ്ടാക്കുന്ന കാര്യത്തിൽ പാർലമെൻറുകൾക്ക് മികച്ച പങ്കുണ്ട്. പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പരിഹാരം ഉണ്ടാക്കാൻ പാർലമെൻററി നയതന്ത്രത്തിന് വൻപ്രാധാന്യമുണ്ടെന്നും അമീർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story