Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉപേക്ഷിക്കപ്പെട്ട...

ഉപേക്ഷിക്കപ്പെട്ട 3500ലധികം വാഹനങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
ഉപേക്ഷിക്കപ്പെട്ട  3500ലധികം വാഹനങ്ങൾ പിടിച്ചെടുത്തു
cancel

ദോഹ: ദോഹ മുനിസിപ്പാലിറ്റി കഴിഞ്ഞ വർഷം പിടികൂടിയത് ഉപേക്ഷിക്കപ്പെട്ട നിലയിലുള് ള 3500ലധികം വാഹനങ്ങൾ. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ജനറൽ കൺേട്രാൾ സെക്ഷൻ ദോഹയിലെയും ഇൻഡസ്ട്രിയൽ ഏരിയയിലെയും പരിസര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് നടപടി. 3553 വാഹനങ്ങൾ കണ്ടെടുത്തപ്പോൾ ഇതിൽ 1374 കേസുകൾ നിയമനടപടികൾ സ്വീകരിക്കുന്നതിെൻറ ഭാഗമായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. 943 കേസുകളിൽ നിയമലംഘനം നടത്തിയവർ സത്യവാങ്മൂലം എഴുതിനൽകി. 2210 കേസുകൾ ഒത്തുതീർപ്പാക്കി. പിഴ ഇനത്തിൽ 316, 266, 05 റിയാൽ നിയമലംഘകരിൽ നിന്നും ഈടാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story