Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉഭയകക്ഷി...

ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ഖത്തറും ഇറാഖും

text_fields
bookmark_border
ഉഭയകക്ഷി സഹകരണം  ശക്തമാക്കാൻ ഖത്തറും ഇറാഖും
cancel

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ഇറാഖ് പ്രസിഡൻറ് ഡോ.ബർഹം സ് വാലിഹുമായി ചര്‍ച്ച നടത്തി. ഇറാഖ് പ്രസിഡൻറിെൻറ ഖത്തര്‍ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ദൃഢപ്പെ ടുത്താന്‍ സഹായകമാകുമെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. അമീരി ദിവാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സ ഹകരണം ശക്തിപ്പെടുത്തുന്നതും മേഖലയിലെയും രാജ്യാന്തരതലത്തിലെയും ഏറ്റവും പുതിയ സംഭവവികാ സങ്ങളും ചര്‍ച്ചയായി. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, അടിസ്ഥാന സൗകര്യവികസനം, ടൂറിസം, ഇറാഖി െൻറ പുനര്‍നിര്‍മാണം ഉള്‍പ്പടെയുള്ള മേഖലകളില്‍ പൊതുവായ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതും കൂടിക്കാഴ്ചയില്‍ വിഷയമായി. ചര്‍ച്ചകള്‍ക്കുശേഷം അമീറിനെ ഇറാഖ് സന്ദര്‍ശിക്കുന്നതിനായി പ്രസിഡൻറ് ക്ഷണിച്ചു. ഇറാഖ് പ്രസിഡൻറിെൻറ ക്ഷണം അമീര്‍ സ്വാഗതം ചെയ്തു. അമീരി ദിവാനില്‍ ഡോ. ബർഹം സ്വാലിഹിന് ഔദ്യോഗിക വരവേല്‍പ്പാണ് നല്‍കിയത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി അമീര്‍ ഉച്ചവിരുന്നും ഒരുക്കി യിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം വ്യാഴാഴ്ച തന്നെ ഡോ. ബർഹം സ്വാലിഹ് ഇറാഖിലേക്ക് മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story