Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉപരോധം:...

ഉപരോധം: മനുഷ്യാവകാശ പ്രശ്നം  ഏറെ –കനേഡിയൻ സംഘം 

text_fields
bookmark_border
ഉപരോധം: മനുഷ്യാവകാശ പ്രശ്നം  ഏറെ –കനേഡിയൻ സംഘം 
cancel

ദോഹ: ഖത്തറിനെതിരിൽ അയൽരാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തിെൻറ മനുഷ്യാവകാശ–സാമ്പത്തിക ആഘാതങ്ങൾ ഏറെ വലുതാണെന്ന് കനേഡിയൻ ദൗത്യസംഘം തലവൻ ഫെറി ഡി കെർക്കോവ് പറഞ്ഞു. കനേഡിയൻ–ഖത്തരി ഫ്രണ്ട്ഷിപ്പ് അസോസിയേഷെൻറ നേതൃത്വത്തിൽ ഉപരോധ ഫലങ്ങൾ പഠിക്കാനെത്തിയതായിരുന്നു സംഘം. ഖത്തറിെൻറ ക്ഷണമനുസരിച്ചാണ് കനേഡിയൻ സംഘം എത്തിയത്. ഉപരോധത്തിെൻറ രാഷ്ട്രീയ ആഘാതങ്ങൾ തങ്ങൾ പരിഗണിച്ചിട്ടില്ല. അതിെൻറയൊക്കെ അപ്പുറത്താണ് മനുഷ്യാവകാശ പ്രശ്നങ്ങളെന്നും ഖത്തർ ദേശീയ മനുഷ്യാവകാശ (എൻ.എച്ച്.ആർ.സി) കമ്മീഷൻ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ഫെറി ഡി കെർക്കോവ് പറഞ്ഞു. യൂനിവേഴ്സിറ്റി വിദ്യാർഥികൾ, സ്വദേശികൾ, വനിതകൾ തുടങ്ങിയ നിരവധി പേരിൽ നിന്ന് സംഘം ഉപരോധത്തിെൻറ ഫലങ്ങൾ സംബന്ധിച്ച് ചോദിച്ചറിഞ്ഞു. ഒരു ഖത്തർ സ്വദേശി പോലും ഉപരോധരാജ്യങ്ങൾക്കെതിരെ സൈനികമായ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എല്ലാവരും ഉപരോധം പെെട്ടന്ന് അവസാനിപ്പിക്കാനുളള വഴികൾ ഉടൻതുറക്കണമെന്ന അഭിപ്രായക്കാരാണ്. ഉപരോധരാജ്യങ്ങളിൽ നിരവധി ഖത്തരികൾക്ക് കുടുംബബന്ധങ്ങളുണ്ട്. അടുത്ത കുടുംബാംഗങ്ങളെ കാണാനോ സന്ദർശിക്കാനോ ആർക്കും കഴിയാത്ത സ്ഥിതിയാണിപ്പോൾ. 

ആളോഹരി വരുമാനത്തിൽ ഏറെ മുന്നിലാണ് ഖത്തർ. ഖത്തർ എയർവേയ്സ് പോലുള്ള വൻകിട സ്ഥാപനങ്ങൾ രാജ്യത്തിനുണ്ട്. അതിനാൽ ആ രൂപത്തിൽ ഉപരോധം ഏതൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കി എന്നതിന് പ്രസക്തിയില്ല. ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഏറെ വലുതാണ്.ഉപരോധ കാര്യത്തിൽ കാനഡ സർക്കാറിെൻറ ഒൗദ്യോഗിക നിലപാടല്ല തങ്ങൾ പറയുന്നത്. അത് തങ്ങളുടെ ചുമതലയുമല്ല. 

എന്നാൽ മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നത് സംബന്ധിച്ച് കാനഡ എപ്പോഴും ആശങ്കാകുലരാണ്. ഗൾഫ്മേഖലയുമായി ബന്ധം കൂടുതൽ ശക്തമാക്കാൻ കാനഡ ആഗ്രഹിക്കുന്നു. ഖത്തർ മനുഷ്യാവകാശ കമീഷെൻറ ക്ഷണം സ്വീകരിച്ചാണ് തങ്ങൾ ഖത്തറിൽ എത്തിയത്. ഉപരോധരാജ്യങ്ങളിൽ നിന്ന് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ഉപരോധത്തിന് മറ്റ് എന്തെല്ലാം ഫലങ്ങൾ ഉണ്ടെങ്കിലും അത് മനുഷ്യരുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നുവെന്നതിലാണ് ഏറെ ആശങ്ക പുലർത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ മുൻ കനേഡിയൻ ഹൈകമ്മീഷണറും ഇന്തോനേഷ്യ, ഇൗജിപ്ത് രാജ്യങ്ങളിലെ കാനഡ അംബാസഡറുമായിരുന്നു ഫെറി ഡി കെർക്കോവ്. ഇബ്രാഹിം അബ്ദുൽ ഹലിം, ബുഫെൽദ്ജ ബിൻ അബ്ദുല്ല, ഡോ. മാർട്ടിൻ ബൻടൻ, യാസർ ദൗബ്, ഡോ. അദിൽ ഗുേട്ടാനി, ഡോ. ക്രിസ് കിൽഫോർഡ്, ഡെന്നിസ് ലാൻേഗ്ലസ്, കെന്നത് മകർറ്റനി, മൈൽസ് ജി. റിച്ചാഡ്സൻ, ഇബ്തിസം ടിർക്കി എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - qatar-gulf news
Next Story