Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ അപലപിച്ചു

ഖത്തർ അപലപിച്ചു

text_fields
bookmark_border
ഖത്തർ അപലപിച്ചു
cancel

ദോഹ: ലബനാനിൽ യു.എന്നിന്റെ ഇന്ററിം ഫോഴ്‌സിനെതിരെ (യുനിഫിൽ) ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഖത്തർ. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും ഗുരുതരമായ ലംഘനമാണിത്.

ലബനാന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സേനക്കെതിരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പൂർണമായും എതിർക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.

ലബനാന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondemnedgulfQatar
News Summary - Qatar condemned
Next Story