Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒനൈസ...

ഒനൈസ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ഒനൈസ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം
cancel
camera_alt?????????????????????????????????????????? ????????????

ദോഹ: സിവിൽ ഡിഫൻസ് ഇൻറർസെക്ഷനും ഗൾഫ് ഇൻറർചെ യ്ഞ്ചിനും (പഴയ മന്നാഈ റൗണ്ട് എബൗട്ട്) ഇടയിൽ 1.3 കിലോമീറ്റർ നീ ളത്തിൽ ഒനൈസ സ്ട്രീറ്റിലെ ഇരുവശത്തേക്കുമുള്ള ഓരോ പാതകൾ ഇന്നലെ മുതൽ താൽകാലികമായി അടച്ചു. പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൊതുഗതാഗത ഡയറക്ടറേറ്റുമായി സഹകരിച്ച് രണ്ടുമാസത്തേക്കാണ് പാതകൾ അടച്ചിടുന്നത്. ബി റിങ് റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നതെന്ന് അശ്ഗാൽ വ്യക്തമാക്കി. പാത അടച്ചിടുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ അടയാളങ്ങളും നിർദേശങ്ങളും പദ്ധതി പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും ൈഡ്രവർമാർ ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും വേഗപരിധി പാലിക്കണമെന്നും അശ്ഗാൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsOne lane closure
News Summary - One lane closure-qatar-gulf news
Next Story