Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2026 ജനുവരി...

2026 ജനുവരി ഖത്തറിൽ ഈ വർഷത്തെ ഏറ്റവും തണുപ്പേറിയ മാസം

text_fields
bookmark_border
2026 ജനുവരി ഖത്തറിൽ ഈ വർഷത്തെ ഏറ്റവും തണുപ്പേറിയ മാസം
cancel
Listen to this Article

ദോഹ: ഖത്തറിൽ ശീതകാലത്തിന്റെ രണ്ടാം മാസമായ ജനുവരി, ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്ന മാസമായിരിക്കുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലാവസ്ഥ സംബന്ധമായ കണക്കുകൾ പ്രകാരം ജനുവരിയാണ് രാജ്യത്ത് സാധാരണയായി ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടാറുള്ളത്. ജനുവരി മാസത്തിലെ ശരാശരി പ്രതിദിന താപനില 17.7C ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നുവെന്ന് വൃത്തങ്ങൾ അറിയിക്കുന്നു. മാസത്തിന്റെ രണ്ടാം വാരത്തിൽ ശക്തമായ തണുത്ത കാറ്റും ന്യൂനമർദ്ദവും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്. കൂടാതെ, ആദ്യ പകുതിയിൽ അതിരാവിലെ കടുത്ത മൂടൽമഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatargulfnewsmalayalam
News Summary - January 2026 is the coldest month in Qatar this year
Next Story