Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യ–ഖത്തർ...

ഇന്ത്യ–ഖത്തർ ചരിത്രബന്ധത്തിെൻറ ആഴം പറഞ്ഞ് ചിത്രപ്രദർശനം

text_fields
bookmark_border
ഇന്ത്യ–ഖത്തർ ചരിത്രബന്ധത്തിെൻറ ആഴം പറഞ്ഞ് ചിത്രപ്രദർശനം
cancel
camera_alt???????????????????????? ?????????
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്കാരിക, ചരിത്രബന ്ധം പ്രകടമാക്കി ഉമ്മയുടെയും മകെൻറയും പെർഫെക്ട് ഡ്യുയറ്റ് ചിത്രപ്രദർശനം ഡബ്ല്യൂ ദോഹ ഹോട്ടലിലെ ആർട്ട് 29 ഗാലറിയിൽ. ഖത്തരികളായ അഹ്മദ് അൽ ജുഫൈരിയുടെയും മാതാവ് ഹനാദി അൽ ഉഥ്മാെൻറയും 20ലധികം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ എം.  കുമരൻ അടക്കമുള്ളവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. പെറു മിഷൻ ഡെപ്യൂട്ടി ചീഫ് ഒസ്വാൾഡോ ഡനേരി, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ ഖത്തർ സെക്രട്ടറി ജനറൽ യാസിർ നൈനാർ, യുനെസ്കോ ദോഹ ഓഫിസ് ഡയറക്ടർ ഡോ. അന്ന പൗളിനി, മാധ്യമപ്രവർത്തകർ തുടങ്ങിയവരും സംബന്ധിച്ചു. ആഗസ്റ്റ് 27 വരെ നടക്കുന്ന പ്രദർശനത്തിലേക്ക് ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsIndia News
News Summary - india-qatar-gulf news
Next Story