Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹഷീഷ് പിടികൂടി

ഹഷീഷ് പിടികൂടി

text_fields
bookmark_border
ഹഷീഷ് പിടികൂടി
cancel
camera_alt

എയർകാർഗോ കസ്റ്റംസ് പിടികൂടിയ ഹഷീഷ്

ദോഹ: ഏഷ്യൻ രാജ്യത്തുനിന്നും ഖത്തറിലേക്ക് രഹസ്യമായി കടത്താൻ ശ്രമിച്ച ലഹരിമരുന്നായ ഹഷീഷ് പിടികൂടി. 1.69 കിലോ തൂക്കം വരുന്ന ഹഷീഷാണ് ഖത്തർ എയർ കാർഗോ കസ്റ്റംസ് അധികൃതർ പിടികൂടിയത്. ഷിപ്മെൻറിനുള്ളിൽ ഒളിപ്പിച്ചു കടത്തിയനിലയിലായിരുന്നു ലഹരിമരുന്ന്. തുറമുഖ, വിമാനത്താവളങ്ങളിൽ കസ്റ്റംസ് നേതൃത്വത്തിൽ കർശന പരിശോധനയാണ് നടക്കുന്നത്. നിരോധിത മരുന്നുകളും ലഹരി മരുന്നുകളും കടത്തരുത് എന്ന കർശന നിർദേശമുണ്ട്.

പിടികൂടിയാൽ വൻതുക പിഴയും ജയിൽ വാസവും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷ ഏറ്റുവാേങ്ങണ്ടിവരുമെന്ന് അധികൃതർ മുന്നറിപ്പ് നൽകുന്നതിനിടയിലും ലഹരികടത്ത് കേസ് കൂടുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hashish
News Summary - Hashish
Next Story