Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപിഴ...

പിഴ അടച്ചില്ലെങ്കിൽ നിങ്ങളുടെ വാഹനം വിൽപനക്ക്

text_fields
bookmark_border
പിഴ അടച്ചില്ലെങ്കിൽ നിങ്ങളുടെ വാഹനം വിൽപനക്ക്
cancel

ദോഹ: വിവിധ നിയമലംഘനങ്ങളുടെ പേരിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ 52ാം നമ്പർ സ്ട്രീറ്റിലെ ട്രാഫിക്  ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ തടഞ്ഞിട്ടിരിക്കുന്ന വാഹനങ്ങൾ മെയ് 15നകം പിഴയടച്ച് ഉടമസ്ഥർ തിരികെയെടുക്കണമെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. സ്ട്രീറ്റ് 52ലെ ഇൻവെസ്റ്റിഗേഷൻ സെഷനിൽ  തന്നെയാണ് പിഴ അടക്കേണ്ടതെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. മൂന്ന് മാസത്തിലും അതിൽ കൂടുതലുമായി ഗതാഗത വകുപ്പിെൻറ കസ്റ്റഡിയിലുള്ള വാഹനങ്ങൾ മെയ് 15ലെ  പ്രവർത്തന സമയം തീരുന്നതിന് മുമ്പായി തിരികെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഇതിനായി ഇൻവെസ്റ്റിഗേഷൻ സെഷനിൽ ബന്ധപ്പെടണമെന്നും ഗതാഗത വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിക്കുന്നു. നിശ്ചയിക്കപ്പെട്ട സമയത്തിന് മുമ്പായി പിഴ അടക്കാതിരിക്കുകയോ ഉടമ ഗതാഗത വകുപ്പുമായി ബന്ധപ്പെടാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ വാഹനങ്ങൾ വിൽപ്പനക്ക് വെക്കും. നേരത്തെ ഫെബ്രുവരിയിൽ കണ്ടുകെട്ടിയ വാഹനങ്ങൾ ഗതാഗത ഡയറക്ടറേറ്റ് ലേലത്തിന് വെച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsfine vehicles Gulf News
News Summary - fine vehicles Qatar Gulf News
Next Story