Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വദേശിവത്കരണം...

സ്വദേശിവത്കരണം വ്യാപകമാക്കുന്നു; പുതുപദ്ധതി ഉടൻ

text_fields
bookmark_border
സ്വദേശിവത്കരണം വ്യാപകമാക്കുന്നു; പുതുപദ്ധതി ഉടൻ
cancel

ദോഹ: രാജ്യത്തെ വിവിധ മേഖലകളിലെ ജോലികൾ ഖത്തരികൾക്കു മാത്രമാ ക്കുന്ന ഖത്തർവത്കരണപ്രക്രിയ വ്യാപകമാക്കുന്നു. ഇതിനായി പുതിയ പ ദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഭരണ-തൊഴിൽ-സാമൂഹികകാര്യ വകുപ്പ് മന്ത്രി യൂനുസ് ബിൻ മുഹമ്മദ് അൽ ഉഥ്മാൻ ഫക്റു പറഞ്ഞു. ജോലികൾ കൂടുതൽ പ്രാദേശികവത്കരിക്കുകയും വിവിധ മേഖലകളിലെ ഖത്തർവത്കരണത്തിെൻറ അളവ് കൂട്ടുകയും ചെയ്യുന്നത് രാജ്യത്തിെൻറ സാമ്പത്തികമേഖലക്ക് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ നാഷനൽ ബാങ്ക് (ക്യു.എൻ.ബി) ഗ്രൂപ് നടത്തിയ തൊഴിൽമേളയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ വിവിധ സെക്ടറുകളിലും പുതിയ മേഖലകളിലും കൂടുതൽ ഖത്തരികളെ നിയമിക്കാനുള്ള പുതിയ പദ്ധതി തയാറായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പുതിയ പാക്കേജ് ഉടൻ പ്രഖ്യാപിക്കും. വിവിധ മേഖലകളിലെ സ്ഥാപനങ്ങളും കമ്പനികളുമായി മന്ത്രാലയത്തിന് ഇക്കാര്യത്തിൽ പ്രത്യേക ബന്ധമുണ്ട്. േജാലി ഒഴിവുകളും മറ്റും മന്ത്രാലയത്തെ അറിയിക്കുന്നതിനാണിത്. ഒഴിവുവരുന്ന തസ്തികകളിൽ ഖത്തരികളെ നിയമിക്കാൻ ഇത് സഹായകരമാകുന്നുണ്ട്. വിവിധ സ്ഥാപനങ്ങളുമായി ഇക്കാര്യത്തിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.


ഖത്തർവത്കരണം കൂട്ടുകയും ഖത്തരികൾക്കായി പുതിയ ജോലി അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് എല്ലാ മേഖലയിലും ബാധകമായിരിക്കും. ഖത്തർവത്കരണത്തിന് ക്യു.എൻ.ബി വഹിക്കുന്ന പങ്ക് വലുതാണ്. വിവിധ മേഖലകളിലെ ഖത്തരിവത്കരണത്തിന് മുതൽകൂട്ടാകുന്ന വലിയ സംരംഭമാണ് ക്യു.എൻ.ബിയുടെ തൊഴിൽമേളകളെന്നും മന്ത്രി പറഞ്ഞു. ഖത്തരികൾക്കു തൊഴിൽ നൽകുന്ന കാര്യത്തിൽ പങ്കുവഹിക്കുന്ന മറ്റു സ്ഥാപനങ്ങളെയും മന്ത്രി പ്രശംസിച്ചു. ആരോഗ്യമേഖലയിൽ ഖത്തർവത്കരണത്തിന് മുൻഗണന നൽകണമെന്നും വിവിധ വകുപ്പുകളിൽ ആരോഗ്യകരമായ മാറ്റങ്ങൾക്ക് അത് വഴിവെക്കുമെന്നും ശൂറാ കൗൺസിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. എച്ച്.എം.സിയിലും അതിെൻറ അംഗീകൃത സ്ഥാപനങ്ങളിലും ആശുപത്രികളിലും ഖത്തർവത്കരണത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നുമാണ് ശൂറാ കൗൺസിൽ ഇൗയടുത്ത് നിർദേശിച്ചത്.

ക്യു.എൻ.ബിയിൽ കൂടുതൽ ഖത്തരികൾ
ഖത്തരി ബാങ്കിങ് മേഖലയിലെ ഖത്തർവത്കരണത്തിെൻറ മികച്ച ഉദാഹരണമാണ് ക്യു.എൻ.ബി എന്ന് ബാങ്ക് ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അബ്ദുല്ല മുബാറക് അൽ ഖലീഫ പറയുന്നു. ബാങ്കിൽ ജോലി ചെയ്യുന്നവരിൽ 50 ശതമാനത്തിലധികം ഖത്തരികളാണ്. ഉയർന്ന തസ്തികകളിൽ ഇത് 77 ശതമാനത്തിലധികമാണ്. 82 ശതമാനം ബ്രാഞ്ച് മാനേജർമാരും ഖത്തരികളാണ്. ഗ്രൂപ്പിെൻറ സ്റ്റാഫുകളിൽ 40 ശതമാനവും വനിതകളാണെന്നും അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsdoha
News Summary - doha-qatar-gulf news
Next Story