Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅപകടവേഗത്തിന് ആയിരം...

അപകടവേഗത്തിന് ആയിരം റിയാൽ പിഴ

text_fields
bookmark_border
അപകടവേഗത്തിന് ആയിരം റിയാൽ പിഴ
cancel
ദോഹ: ഗതാഗത അപകടങ്ങളുമായി ബന്ധെപ്പട്ട് രക്ഷിതാക്കൾക്ക് ഏെറ ഉത്തരവാദിത്തമു ണ്ടെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് സഅദ് അൽ ഖജ്രി. വാഹനത്തിെൻറ വേഗപരിധി ലംഘിച്ചാൽ 1,000 റിയാൽ ആണ് പിഴ. മണിക്കൂറിൽ 170 കിലോമീറ ്റർ ആയിരുന്നു ആ വാഹനത്തിെൻറ വേഗത എന്നാണ് ഈ പിഴയിൽ നിന്ന് മനസ്സിലാക്കേണ്ടത്. വേഗ ം ഇതല്ലെങ്കിൽ പിഴത്തുക 500 റിയാൽ ആയിരിക്കും.
ഇത്തരം സന്ദർഭങ്ങളിൽ വാഹനം ഓടിച്ചത് കുട്ടികൾ ആണെങ്കിൽ അവരുമായി രക്ഷിതാവ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുകയും ഇതിെൻറ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യണം. സീലൈൻ ബീച്ചിനെ അപകടരഹിതമാക്കുന്നതുമായി ബന്ധെപ്പട്ട നടപടികളുെട ഭാഗമായി നടന്ന സെമിനാറിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കുട്ടികൾ ഉണ്ടാക്കുന്ന ഗതാഗത അപകടങ്ങൾ സംബന്ധിച്ച് രക്ഷിതാക്കൾക്ക് ഏറെ ഉത്തരവാദിത്തമുണ്ട്.
പ്രത്യേകിച്ചും സീ ലൈൻ ഏരിയയുമായി ബന്ധെപ്പട്ടുണ്ടാകുന്ന അപകടങ്ങൾ സംബന്ധിച്ച് ഇത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വാഹനങ്ങളും ജനസംഖ്യയും വർധിച്ചുവരുേമ്പാഴും ഗതാഗത അപകടങ്ങളുെട എണ്ണത്തിൽ കുറവ് വരുന്നുണ്ട്. ഗതാഗത വകുപ്പിെൻറയും ബന്ധെപ്പട്ട മറ്റു സ്ഥാപനങ്ങളുെടയും നിരന്തരമായ പ്രയത്നങ്ങളുെട ഫലമായാണിത്.
ദിനേന രാജ്യത്ത് 300നും 350നും ഇടയിൽ വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്യപ്പെടുന്നത്. എന്നാൽ, അപകടനിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. എല്ലാ രക്ഷിതാക്കളും ഗതാഗതവകുപ്പിെൻറ വെബ്സൈറ്റ് ആഴ്ചയിലോ അല്ലെങ്കിൽ മാസത്തിലോ നിരീക്ഷിച്ച് തങ്ങളുെട കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള ഗതാഗതനിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്നറിയണം. ഇതിെൻറ അടിസ്ഥാനത്തിൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും ബോധവത്കരിക്കുകയും ചെയ്യണം. രക്ഷിതാക്കൾക്ക് ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങളെല്ലാം മന്ത്രാലയം നൽകുന്നുണ്ട്. എല്ലാ കണക്കുകൾ പ്രകാരവും സീലൈൻ ഏരിയയിലെ വാഹനാപകടനിരക്ക് കുറയുകയാണ്. ഹമദ് മെഡിക്കൽ കോർപറേഷെൻറ കണക്കുകളും ഇതുതന്നെയാണ് തെളിയിക്കുന്നത്.
എന്നാൽ, അപകടം കുറക്കുക എന്നതിലുപരി ഒറ്റയപകടംപോലും ഉണ്ടാകാതിരിക്കലാണ് ലക്ഷ്യം. ഇനി ഒരു അപകടത്തിൽ ആർക്കും തങ്ങളുടെ മക്കളുെട ജീവൻ നഷ്ടമാകരുത്. തണുപ്പുകാല സീസൺ തുടങ്ങിയതോടെ തണുപ്പ് ആസ്വാദിക്കാൻ സീലൈൻ ഏരിയയിൽ നിരവധി പേരാണ് എത്തുന്നത്. വകുപ്പ് സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി ക്യാമ്പിങ് സൈറ്റുകളിൽ അപകടങ്ങളും അതിനാൽ തെന്ന മരണങ്ങളും കുറഞ്ഞിട്ടുണ്ട്. ഈ വർഷം നവംബറിൽ എല്ലാ സുരക്ഷാവകുപ്പുകളും ബീച്ചിൽ പരിശോധനകളും ബോധവത് കരണപരിപാടികളും നടത്തിയിട്ടുണ്ട്. ‘അപകടങ്ങളില്ലാത്ത ക്യാമ്പിങ്’ എന്ന സന്ദേശവുമായി ഗതാഗത വകുപ്പ് ഈ വർഷം ബോധവത്കരണ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്.
അപകടങ്ങൾ കുറക്കാനായി കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്ന ഇടങ്ങളിൽ കൂടുതൽ റഡാർ കാമറകൾ സ്ഥാപിക്കുന്നുണ്ട്. വാഹനങ്ങളുെട നിയമലംഘനങ്ങൾ ഇവ വഴി കൃത്യമായി നിരീക്ഷിക്കും. ഇതിലൂടെ കാൽനടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car-accident_qatar news
News Summary - car-accident_qatar news
Next Story