Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 1:58 PM IST Updated On
date_range 24 March 2018 1:58 PM ISTേജാലിക്കിടെ വീണ് പരിക്കേറ്റ യുവാവ് ദയനീയാവസ്ഥയിൽ
text_fieldsbookmark_border
മനാമ: കെട്ടിടം പണിക്കിടെ വീണ് കാലിനും നടുവിനും സാരമായി പരിക്കേറ്റ യുവാവ് തുടർചികിത്സക്ക് ഗതിയില്ലാത്ത അവസ്ഥയിൽ.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ ആർ. എ മൻസിൽ മുഹമ്മദ് ഷാഫി(27)യാണ് നിരാലംബനായി കഴിയുന്നത്. ഏഴ് മാസത്തോളം മുമ്പാണ് ഫയർ ആൻറ് സേഫ്ടി പഠനം കഴിഞ്ഞ യുവാവ് ബഹ്റൈനിൽ എത്തിയത്. എന്നാൽ കെട്ടിടം പണിക്കാരെൻറ വിസയിലായിരുന്നു േജാലി ലഭിച്ചത്. മാർച്ച് 10 നാണ് ജോലിക്കിടെ വീണ് പരിക്കേറ്റത്. കാലിലെ എല്ലു പൊട്ടി ഓപ്പറേഷനു ശേഷം ഗുദൈബിയയിലെ താമസസ്ഥലത്തു കിടപ്പിലാണ് യുവാവ്. കാൽ നിലത്ത് കുത്തരുതെന്ന് ഡോക്ടറുടെ നിർദേശമുള്ളതിനാൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻപോലും പരസഹായം വേണം. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ്. മലയാളികളാണ് കമ്പനിയുടെ തലപ്പത്ത് ഉള്ളതെന്നും എന്നാൽ കമ്പനിയിൽ വ്യക്തമായ നിർദേശങ്ങളൊന്നും ലഭിക്കുന്നിലെന്നും ഷാഫി പറയുന്നു. നാട്ടിൽ ഹൃദ്രോഗിയായ ഉമ്മ മാത്രമാണ് ഉള്ളത്. തെൻറ കാര്യത്തിൽ മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുവാവ്. ഫോൺ: 330 26 532
കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ ആർ. എ മൻസിൽ മുഹമ്മദ് ഷാഫി(27)യാണ് നിരാലംബനായി കഴിയുന്നത്. ഏഴ് മാസത്തോളം മുമ്പാണ് ഫയർ ആൻറ് സേഫ്ടി പഠനം കഴിഞ്ഞ യുവാവ് ബഹ്റൈനിൽ എത്തിയത്. എന്നാൽ കെട്ടിടം പണിക്കാരെൻറ വിസയിലായിരുന്നു േജാലി ലഭിച്ചത്. മാർച്ച് 10 നാണ് ജോലിക്കിടെ വീണ് പരിക്കേറ്റത്. കാലിലെ എല്ലു പൊട്ടി ഓപ്പറേഷനു ശേഷം ഗുദൈബിയയിലെ താമസസ്ഥലത്തു കിടപ്പിലാണ് യുവാവ്. കാൽ നിലത്ത് കുത്തരുതെന്ന് ഡോക്ടറുടെ നിർദേശമുള്ളതിനാൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻപോലും പരസഹായം വേണം. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ്. മലയാളികളാണ് കമ്പനിയുടെ തലപ്പത്ത് ഉള്ളതെന്നും എന്നാൽ കമ്പനിയിൽ വ്യക്തമായ നിർദേശങ്ങളൊന്നും ലഭിക്കുന്നിലെന്നും ഷാഫി പറയുന്നു. നാട്ടിൽ ഹൃദ്രോഗിയായ ഉമ്മ മാത്രമാണ് ഉള്ളത്. തെൻറ കാര്യത്തിൽ മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുവാവ്. ഫോൺ: 330 26 532
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
