Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാർഷിക നിയമം...

കാർഷിക നിയമം പിൻവലിക്കൽ ഏകാധിപത്യത്തിനുള്ള തിരിച്ചടി –ഒ.െഎ.സി.സി

text_fields
bookmark_border

മസ്കത്ത്: ഇന്ത്യയിലെ വിവാദപരമായ മൂന്നു കാർഷിക ബില്ലുകൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഏകാധിപത്യത്തിനും അടിച്ചമർത്തലിനുമുള്ള തിരിച്ചടിയാണെന്ന് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി അധ്യക്ഷൻ സിദ്ദിഖ് ഹസൻ പറഞ്ഞു. ബില്ലുകൾ പാർലമെൻറിൽ വന്നപ്പോൾതന്നെ ഇതിലെ അപകടം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, അതൊന്നും മുഖവിലക്കെടുക്കാതെ ബില്ലുകൾ പാസാക്കി എടുക്കുകയായിരുന്നു.

നിൽക്കക്കള്ളിയില്ലാതെ വൈകിയാണെങ്കിലും കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറായി എന്നുള്ളത് ഏകാധിപതികളായ എല്ലാ ഭരണാധികാരികൾക്കുമുള്ള മുന്നറിയിപ്പാണ്. സമരമുഖത്ത് ഉറച്ചു നിന്ന് വിജയം നേടിയ കർഷകർക്ക് അഭിവാദ്യം അർപ്പിക്കുന്നതായും സിദ്ദിഖ് ഹസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian agricultural law
News Summary - Withdrawal of agricultural law is a setback for the dictatorship - OICC
Next Story