Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമേഖലയിലെ...

മേഖലയിലെ യുദ്ധസാഹചര്യം; ഒമാൻ ആശങ്ക രേഖപ്പെടുത്തി

text_fields
bookmark_border
oman flag
cancel

മസ്കത്ത്: മേഖലയിലെ നിലവിലെ യുദ്ധ പശ്ചാത്തലത്തിൽ കടുത്ത ആശങ്കരേഖപ്പെടുത്തി ഒമാൻ. നിലിവിലെ സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മേഖലയെയും അവിടുത്തെ ജനങ്ങളെയും യുദ്ധത്തിന്‍റെ അപകടങ്ങളിലേക്ക് വലിച്ചിഴക്കാതിരിക്കാൻ എല്ലാ കക്ഷികളോടും സ്വയം സംയമനം പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ  ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലുള്ള തങ്ങളുടെ നിലപാട് ആവർത്തിച്ച ഒമാൻ ആഗോള സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ യു.എൻ സുരക്ഷ കൗൺസിലിന്‍റെ ഉത്തരവാദിത്തം നിറവേറ്റേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഗസ്സമുനമ്പിൽ അടിയന്തരമായി വെടിനിർത്തണമെന്നും ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായം തടസ്സമില്ലാതെ എത്തിക്കുന്നതിന് മാനുഷിക ഇടനാഴികൾ സ്ഥാപിക്കണമെന്നും ഒമാൻ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - War incident in Mekhla; Oman registered concern
Next Story