Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightട്വൻറി20...

ട്വൻറി20 ലോകകപ്പ്: ചർച്ചയിലെന്ന് ക്രിക്കറ്റ് അസോസിയേഷൻ

text_fields
bookmark_border
ട്വൻറി20 ലോകകപ്പ്: ചർച്ചയിലെന്ന് ക്രിക്കറ്റ് അസോസിയേഷൻ
cancel

മസ്കത്ത്: ട്വൻറി20 ക്രിക്കറ്റ് ലോകകപ്പിെൻറ വേദിയായി ഒമാനെ പരിഗണിക്കുന്നത് സംബന്ധിച്ച ചർച്ചകൾ സ്ഥിരീകരിച്ച് ഒമാൻ ക്രിക്കറ്റ് അസോസിയേഷൻ. ചില മത്സരങ്ങൾ ഒമാനിൽ നടക്കാൻ സാധ്യതയുള്ളതായി അസോസിയേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്ത്യയിൽ കോവിഡ് ശക്തമായ വെല്ലുവിളിയായ സാഹചര്യത്തിൽ ബി.സി.സി.ഐ യു.എ.ഇയിൽ നടത്തുന്നതിെൻറ സാധ്യത ആരായുകയായിരുന്നു. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മത്സരങ്ങൾക്ക് നാലു വേദി ആവശ്യപ്പെടുന്നുണ്ട്. യു.എ.ഇയിലെ മൂന്നു വേദിയും മസ്കത്തും മത്സരത്തിന് ഉപയോഗിക്കുക എന്ന നിർദേശമാണ് ഇപ്പോൾ ആലോചനയിലുള്ളത്.

ഇതുസംബന്ധിച്ച അവസാന തീരുമാനമെടുത്തില്ലെന്നും ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും മറുപടിക്ക് കാത്തിരിക്കുകയാണെന്നും അസോസിയേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ മാസം 25നുമുമ്പ് വിഷയത്തിൽ അന്തിമ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേദി മാറിയാലും മത്സരത്തിെൻറ ആതിഥേയത്വം ബി.സി.സി.ഐക്കുതന്നെയായിരിക്കും. വേദി പങ്കാളികൾ എന്ന നിലയിലാവും യു.എ.ഇയും ഒമാനും പ്രവർത്തിക്കുക. മസ്കത്തിൽ മത്സരങ്ങൾ എത്തിയാൽ ഒമാൻ ദേശീയ ടീമിനും ലോകകപ്പിൽ മാറ്റുരക്കാൻ സാഹചര്യമൊരുങ്ങും. ഒമാെൻറ ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലാകാൻ സാധ്യതയുള്ള അവസരമാണിതെന്നും അസോസിയേഷൻ പ്രതിനിധി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twenty20 World CupCricket Association
News Summary - Twenty20 World Cup: Cricket Association in the discussion Cation
Next Story