Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിമാന യാത്രക്ക്...

വിമാന യാത്രക്ക് പി.സി.ആർ പരിശോധന ഒഴിവാക്കണമെന്ന ആവശ്യമുയരുന്നു

text_fields
bookmark_border
വിമാന യാത്രക്ക് പി.സി.ആർ പരിശോധന ഒഴിവാക്കണമെന്ന ആവശ്യമുയരുന്നു
cancel

മസ്കത്ത്: ഒമാനിൽ നിന്നുള്ള യാത്രക്കാർക്കും ഒമാനിലെത്തുന്നവർക്കും പി.സി.ആർ ടെസ്റ്റുകൾ നിർബന്ധമാണെന്ന നിയമത്തിൽ ഇളവു വേണമെന്ന ആവശ്യവുമായി ട്രാവൽ ഒാപറേറ്റർമാർ സർക്കാറിനെ സമീപിക്കുന്നു. രണ്ടു േകാവിഡ് വാക്സിനുകൾ എടുത്തവർക്ക് പി. സി.ആർ ടെസ്റ്റുകൾ ഒഴിവാക്കുകയോ ചെലവും പ്രയാസവും കുറഞ്ഞ ആൻറിജൻ പരിശോധന നടത്തുകയോ വേണമെന്നാണ് ട്രാവൽ ഒാപറേറ്റർമാർ ആവശ്യപ്പെടുന്നത്. ട്രാവൽ മേഖല ഗുരുതര വെല്ലുവിളികൾ േനരിടുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ വിമാന സർവിസുകൾ പുനഃസ്ഥാപിക്കാൻ സർക്കാറുകൾ സഹകരിക്കണമെന്ന് അയാട്ട സർക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഒാപറേറ്റർമാർ ആവശ്യമുന്നയിക്കുന്നത്.

നിലവിൽ ഒമാനിൽ പി.സി.ആർ പരിശോധനകൾക്ക് 15 റിയാലും ആേരാഗ്യ മന്ത്രാലയം സർട്ടിഫിക്കറ്റിന് അഞ്ച് റിയാലുമാണ് ഇൗടാക്കുന്നത്. അതായത് ഒമാനിൽ നിന്നുള്ള ഒരു യാത്രക്കാരൻ വിമാന ടിക്കറ്റിന് പുറമെ 20 റിയാൽ അധികം നൽകണം. ഇത് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നു. പി.സി.ആർ ടെസ്റ്റിെൻറ ഫലം വരുന്നതുവെര യാത്രക്കാർ ആശങ്കയിലുമാണ്. ചില

അവസരങ്ങളിൽ പൂർണ ആരോഗ്യമുള്ള കോവിഡ് രോഗ ലക്ഷണമില്ലാത്തവരുടെ പരിശോധന ഫലം േപാലും പോസിറ്റിവാകുന്ന സംഭവങ്ങളുമുെണ്ടന്ന് ട്രാവൽ ഒാപറേറ്റർമാർ പറയുന്നു. രണ്ടു വാക്സിൻ എടുത്തവർക്കുപോലും വരുന്ന ഇത്തരം അനുഭവങ്ങൾ സാേങ്കതികമാണോ അല്ലയോ എന്നുപറയാൻ കഴിയില്ലെന്നും അവർ പറഞ്ഞു. എന്തായാലും ഇത്തരം സംഭവങ്ങൾ യാത്രക്കാരുടെ മനഃസ്ഥിതി മാറ്റുകയും യാത്രകൾ മാറ്റിവെക്കേണ്ടി വരുകയും ചെയ്യും. ടിക്കറ്റ് നിരക്കുകൾ റീ ഫണ്ട് ചെയ്യുന്നതടക്കം നഷ്ടങ്ങൾ വിമാന കമ്പനികൾക്കും ഉണ്ടാവുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ യാത്ര ചെയ്തവർ ഒാരോ പ്രാവശ്യം യാത്ര ചെയ്യുേമ്പാഴും പി.സി.ആർ ടെസ്റ്റുകൾ എടുത്തവരാണ്. ഇടക്കിടെ യാത്രകൾ നടത്തുന്നവർക്ക് സമയ, പണ നഷ്ടം പി.സി.ആർ ടെസ്റ്റുകൾ ഉണ്ടാക്കുന്നു.

അതിനാൽ രണ്ടു വാക്സിൻ എടുത്ത പൂർണ ആേരാഗ്യവാന്മാർക്ക് ഇളവുനൽകണമെന്നാണ് ഇവർ സർക്കാറിേനാട് ആവശ്യപ്പെടുന്നത്. അതിനിടെ ഉയർന്ന വിമാന ടിക്കറ്റുകൾക്കൊപ്പം പി.സി.ആർ പരിശോധനയുടെ അധിക ചെലവ് കുറഞ്ഞ വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കുന്നു. മാസത്തിൽ 200 റിയാലിൽ താഴെ മാസ വരുമാനമുള്ളവരാണ് ശരാശരി പ്രവാസികൾ. നാട്ടിൽനിന്ന് തിരിച്ചു വരുേമ്പാഴുള്ള ക്വാറൈൻറനും വിമാനത്താവളത്തിലെ പി.സി.ആർ ടെസ്റ്റും ഒഴിവാക്കിയത് ഇത്തരക്കാർക്ക് ഏറെ സന്തോഷം നൽകുന്നു. ഇതോടെ നാട്ടിൽ കുടുങ്ങിയ പലരും തിരിച്ചുവരാനും തുടങ്ങി. എന്നാൽ, ഒമാനിൽനിന്നുള്ള യാത്രക്കാർക്ക് പി.സി. ആർ ടെസ്റ്റുകൾ നിർത്തിയാലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ പ്രവേശനാനുമതി നിഷേധിക്കപ്പെടുമോ എന്നതിലും ആശങ്കയുണ്ട്. ഇത്തരം കാര്യങ്ങൾ കൂടി പരിഗണിച്ചുള്ള തീരുമാനമാണ് അധികൃതരിൽനിന്ന് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid testPCR test
News Summary - There is a need to avoid PCR testing for air travel
Next Story