Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേശീയ ദിന...

ദേശീയ ദിന അവധിയിൽ സോഹാർ കോട്ട സന്ദർശിച്ചത് 4000ത്തോളം പേർ

text_fields
bookmark_border
ദേശീയ ദിന അവധിയിൽ സോഹാർ കോട്ട സന്ദർശിച്ചത് 4000ത്തോളം പേർ
cancel

മസ്‌കത്ത്: ദേശീയ ദിന അവധിയിൽ സോഹാർ കോട്ട സന്ദർശിച്ചത് 4000ത്തോളം പേർ. നവംബർ 30 മുതൽ ഡിസംബർ മൂന്നു വരെയുള്ള അവധി ദിവസങ്ങളിൽ 3,902 പേർ സോഹാർ കോട്ട സന്ദർശിച്ചതായി പൈതൃക ടൂറിസം മന്ത്രാലയം (എം.എച്ച്.ടി) അറിയിച്ചു. എ.ഡി ഒന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സൊഹാർ കോട്ടക്ക് അഞ്ച് ഗോപുരങ്ങളുമുണ്ട്.

സന്ദർശകരിൽ 88 ശതമാനവും ഒമാനികളാണ്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പ്രകാരം ഒമാനിലെ ചരിത്രപരമായ സ്ഥലങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. നോർത്ത് ബാത്തിനയിലെയും ദഖലിയയിലെയും ഗവർണറേറ്റുകളിലാണ് ഏറ്റവും കൂടുതൽ കോട്ടകളുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayholidaySohar Fort
News Summary - Sohar Fort
Next Story