Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്യു.എസ് വേൾഡ്...

ക്യു.എസ് വേൾഡ് യൂനിവേഴ്‌സിറ്റി റാങ്കിങ്

text_fields
bookmark_border
ക്യു.എസ് വേൾഡ് യൂനിവേഴ്‌സിറ്റി റാങ്കിങ്
cancel

മസ്കത്ത്: ക്യു.എസ് വേൾഡ് യൂനിവേഴ്‌സിറ്റി റാങ്കിങിൽ സുൽത്താൻ ഖാബൂസ് യൂനിവേഴ്‌സിറ്റി (എസ്‌.ക്യു.യു) 28 സ്ഥാനങ്ങൾ മുന്നേറി. ആഗോളതലത്തിൽ 334ാം സ്ഥാനത്താണ് യൂനിവേഴ്‌സിറ്റി. തുടർച്ചയായ രണ്ടാം വർഷവും മുന്നേറ്റം തുടരുകയാണ്.ലോകമെമ്പാടുമുള്ള മൊത്തം 8,467 സർവകലാശാലകളിൽനിന്ന് 1,503 സ്ഥാപനങ്ങളെയാണ് റാങ്കിങിനായി വിലയിരുത്തിയത്.

ഈ വർഷം 112 പുതിയ സർവകലാശാലകളെ പട്ടികയിൽ ചേർത്തു. അക്കാദമിക നിലവാരം, ഗവേഷണ പ്രകടനം, ആഗോള ഇടപെടൽ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിരമായ ശ്രമങ്ങളെയാണ് എസ്‌.ക്യു.യുവിന്റെ പുരോഗതി എടുത്തുകാണിക്കുന്നത്. ഈ നേട്ടം യാഥാർഥ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും 2040 ആകുമ്പോഴേക്കും ആഗോളതലത്തിലെ മികച്ച 300 സർവകലാശാലകളിൽ ഒരു ഒമാനി യൂനിവേഴ്‌സിറ്റിയെയെങ്കിലും എത്തിക്കുകയാണ് ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യമെന്നും യൂണിവേഴ്‌സി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityrankingsQS World University Rankings
News Summary - QS World University Rankings
Next Story