Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിലയിൽ കൃത്രിമം;...

വിലയിൽ കൃത്രിമം; ജ്വല്ലറി അടച്ചുപൂട്ടാൻ ഉത്തരവ്

text_fields
bookmark_border
jewelery shop raid
cancel
camera_alt

അൽ ദാഹിറ ഗവർണറേറ്റിലെ ജ്വല്ലറി ഉപഭോക്തൃ സംരക്ഷണ വിഭാഗം പരിശോധിക്കുന്നു

മസ്കത്ത്: വിലയിൽ കൃത്രിമം കാട്ടിയ ജ്വല്ലറി ഷോപ്പ് അടച്ചുപൂട്ടാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ഉത്തരവിട്ടു. പരാതി ലഭിച്ച അൽ ദാഹിറ ഗവർണറേറ്റിലെ ജ്വല്ലറിയിൽ ഉപഭോക്തൃ സംരക്ഷണ വിഭാഗം പരിശോധന നടത്തി. പണിക്കൂലി, ഗ്രാം വില, വാറ്റ് എന്നിവയടക്കമുള്ള സ്വർണവിലയിൽ കൃത്രിമം കാണിക്കുന്നെന്നായിരുന്നു പരാതി. പരിശോധനയിൽ ഇത് സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. വിലയിലും അളവിലും കൃത്രിമം കാട്ടി നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുമെന്ന് സി.പി.എ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:close jewelery shop
News Summary - price manipulation; Order to close jewelery shop
Next Story