Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപാസ്പോർട്ട്...

പാസ്പോർട്ട് പുതുക്കുേമ്പാൾ വിസാവിവരങ്ങളും മാറ്റണം

text_fields
bookmark_border
പാസ്പോർട്ട് പുതുക്കുേമ്പാൾ  വിസാവിവരങ്ങളും മാറ്റണം
cancel

മസ്കത്ത്: ഒമാനിലെ താമസക്കാരായ വിദേശികളുടെ ശ്രദ്ധക്ക്. വിദേശികൾ പാസ്പോർട്ട് പുതുക്കുേമ്പാൾ വിസ പേജ് പുതിയ പാസ്പോർട്ടിലേക്ക് മാറ്റണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇലക്ട്രോണിക് ഗേറ്റുകൾ ഉപയോഗിക്കാൻ ഇത് ആവശ്യമാണ്. ഒാരോ ഗവർണറേറ്റിലുമുള്ള പാസ്പോർട്ട് ആൻ് റെസിഡൻസി ഡയക്ടറേറ്റ് ജനറലിൽ പോയാൽ ഇത് മാറ്റി നൽകുന്നതാണെന്ന് മുതിർന്ന ആർ.ഒ.പി ഉദ്യോഗസ്ഥൻ പറഞ്ഞു.

നിരവധി വിദേശികൾക്ക് ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ആർ.ഒ.പി ഉദ്യോഗസ്ഥൻ പ്രാദേശിക ദിനപ്പത്രത്തോട് പ്രതികരണം നടത്തിയത്. പാസ്പോർട്ട് പുതുക്കുന്നവർ സാധാരണ വിസാ പേജുള്ള പഴയ പാസ്പോർട്ടും പുതുക്കിയതും ഒരുമിച്ച് കൊണ്ടുനടക്കുകയാണ് ചെയ്യാറുള്ളത്.

പുതുക്കുേമ്പാൾ വ്യക്തികൾക്ക് പുതിയ നമ്പറിലുള്ള പാസ്പോർട്ടാണ് ലഭിക്കുകയെന്ന് ആർ.ഒ.പി ഉദ്യോഗസ്ഥൻ പറഞ്ഞു. ഒമാനിൽ താമസിക്കുന്ന എല്ലാ വിദേശികളുടെയും വിവരങ്ങൾ ഇ-ഗേറ്റ് കൗണ്ടറുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ സംവിധാനത്തിൽ ശേഖരിച്ച് വെച്ചിട്ടുണ്ട്. പാസ്പോർട്ട് പുതുക്കുകയും വിസാ പേജ് പുതിയതിലേക്ക് മാറ്റാതിരിക്കുകയും ചെയ്യുന്ന പക്ഷം ഇൗ വിവരങ്ങൾ പുതുക്കപ്പെടുന്നില്ല. കമ്പ്യൂട്ടർ സംവിധാനത്തിൽ പഴയ പാസ്പോർട്ട് നമ്പർ ആയിരിക്കുന്ന സാഹചര്യത്തിലാണ് ഇ-ഗേറ്റ് കൗണ്ടർ ഉപയോഗിക്കാൻ കഴിയാതെ വരുന്നത്.

ഇൗ സാഹചര്യത്തിൽ പുറത്തേക്ക് പോകുന്നവരും തിരികെ വരുന്നവരും എമിഗ്രേഷൻ കൗണ്ടർ ഉപയോഗിക്കേണ്ടിവരും. പാസ്പോർട്ട് ആൻഡ് റെസിഡൻസി ഡയറക്ടറേറ്റ് ജനറലിൽ എത്തി വിസാ പേജ് പുതിയ പാസ്പോർട്ടിലേക്ക് മാറ്റുന്ന ഫോറം വാങ്ങി പൂരിപ്പിച്ച് നൽകിയാൽ മതി. വൈകാതെ തന്നെ പാസ്പോർട്ട് നമ്പർ അടക്കം പുതിയ വിവരങ്ങളെല്ലാം പുതുക്കി ലഭിക്കും. നീണ്ട ക്യൂവിൽനിന്ന ശേഷമാകും പലരും ഇ-ഗേറ്റിലെത്തുക. റസിഡൻറ് കാർഡ് ഇടുേമ്പാൾ ആദ്യത്തെ ഗേറ്റ് തുറക്കുമെങ്കിലും പിന്നീട് സിസ്റ്റം എറർ കാണിക്കുകയും പുറത്തേക്കുള്ള ഗേറ്റ് തുറക്കാതെ വരുകയും ചെയ്യും. തുടർന്ന് എമിഗ്രേഷൻ കൗണ്ടറിനെ ആശ്രയിക്കേണ്ടിവരും. തിരക്കുള്ള സമയങ്ങളാണെങ്കിലും എമിഗ്രേഷൻ കൗണ്ടറിലും നീണ്ട ക്യൂ ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanpassportgulf newsmalayalam news
News Summary - passport-oman-gulf news
Next Story