Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 11...

ഒമാനിൽ 11 തസ്തികകൾ കൂടി  സ്വദേശിവത്കരിക്കുന്നു

text_fields
bookmark_border
ഒമാനിൽ 11 തസ്തികകൾ കൂടി  സ്വദേശിവത്കരിക്കുന്നു
cancel

മസ്കത്ത്: സ്വദേശിവത്കരണം ഉൗർജിതമാക്കാൻ ഒമാൻ. ഇതിെൻറ ഭാഗമായി 11 തസ്തികകൾ കൂടി സ്വദേശിവത്കരിക്കാൻ ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. 

 182/2020ാം നമ്പർ ഉത്തരവ് പ്രകാരം ഹോസ്റ്റൽ സൂപ്പർവൈസർ, സോഷ്യൽ സയൻസ് സ്പെഷലിസ്റ്റ്, സോഷ്യൽ സർവിസ് സ്പെഷലിസ്റ്റ് (സോഷ്യൽ വർക്കർ), സോഷ്യൽ വെൽഫെയർ സ്പെഷലിസ്റ്റ്, സോഷ്യൽ സൈക്കോളജി സ്പെഷലിസ്റ്റ്, ജനറൽ സോഷ്യൽ സ്പെഷലിസ്റ്റ്, സ്റ്റുഡൻറ് ആക്ടിവിറ്റീസ് സ്പെഷലിസ്റ്റ്, സോഷ്യൽ റിസർച്ച് ടെക്നീഷ്യൻ, സോഷ്യൽ സർവിസ് ടെക്നീഷ്യൻ, സോഷ്യൽ സർവിസ് അസിസ്റ്റൻറ് ടെക്നീഷ്യൻ എന്നീ തസ്തികകളാണ് സ്വദേശിവത്കരിക്കുന്നത്. ഇൗ തസ്തികകളിൽ നിലവിൽ ജോലി  ചെയ്യുന്നവർക്ക് വിസാ കാലാവധി പൂർത്തിയാകുന്നത് വരെ തുടരാം. ഇതിന് ശേഷം വിസ പുതുക്കി നൽകില്ലെന്നും മന്ത്രിതല ഉത്തരവിൽ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannewsgulfnews
News Summary - oman, omannews, gulfnews
Next Story