Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുരക്ഷിതമല്ലാത്ത...

സുരക്ഷിതമല്ലാത്ത പാൽക്കട്ടികളുടെ ശേഖരം പിടിച്ചെടുത്തു

text_fields
bookmark_border
സുരക്ഷിതമല്ലാത്ത പാൽക്കട്ടികളുടെ ശേഖരം പിടിച്ചെടുത്തു
cancel

സൂർ: ജാലാൻ ബനീ ബുആലിയിലെ കടയിൽ നടത്തിയ പരിശോധനയിൽ അനാരോഗ്യമായ ചുറ്റുപാടിൽ സൂക്ഷിച്ച പാൽക്കട്ടികളുടെ ശേഖരം പിടിച്ചെടുത്തു. 
നഗരസഭ നടത്തിയ പരിശോധനയിൽ 2250 ബോക്സ് പാൽക്കട്ടിയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സാധനം നശിപ്പിച്ചതായും പിടിയിലായവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. 

സ്വദേശി പൗരൻ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവരം നൽകിയയാളെ റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയം പ്രശംസിച്ചു. 

ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെടുന്നവർ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman news
News Summary - oman-oman news
Next Story