Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസ കൈരളി പുരസ്കാരം...

പ്രവാസ കൈരളി പുരസ്കാരം പ്രഫ. എം.എൻ. കാരശ്ശേരിക്ക്

text_fields
bookmark_border
പ്രവാസ കൈരളി പുരസ്കാരം  പ്രഫ. എം.എൻ. കാരശ്ശേരിക്ക്
cancel
camera_alt??.??. ?????????

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിെൻറ ഇൗ വർഷത്തെ പ്രവാസ കൈരളി സാഹി ത്യ പുരസ്കാരം വാഗ്മിയും നിരൂപകനും സാഹിത്യകാരനുമായ ഡോ. പ്രഫ. എം.എൻ. കാരശ്ശേരിക്ക് . കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കാരശ്ശേരിയുടെ ‘തെരഞ്ഞെടുത്ത സാഹിത്യലേഖനങ്ങൾ’ കൃതിയാണ് അവാർഡിന് അർഹമായത്. മലയാള വിഭാഗത്തിെൻറ സാഹിത്യ ഉപസമിതിയാണ് അവാർഡ് നിർണയം നടത്തിയത്. പെരുമ്പടവം ശ്രീധരൻ, ആർട്ടിസ്റ്റ് നമ്പൂതിരി, എം.വി. ദേവൻ, വിഷ്ണുനാരായണൻ നമ്പൂതിരി, സേതു, സി. രാധാകൃഷ്ണൻ, കെ.എൽ. മോഹനവർമ, എൻ.എസ്. മാധവൻ, സക്കറിയ, ആലങ്കോട് ലീലാകൃഷ്ണൻ, കൽപറ്റ നാരായണൻ, അക്ബർ കക്കട്ടിൽ, പുനത്തിൽ കുഞ്ഞബ്ദുല്ല, സുഭാഷ് ചന്ദ്രൻ, പ്രഫ. വി. മധുസൂദനൻ നായർ, ടി.ഡി. രാമകൃഷ്ണൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തുടങ്ങിയവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ഹാളിൽ രാവിലെ 10ന് നടക്കുന്ന സാഹിത്യ ചർച്ച പ്രഫ. കാരശ്ശേരി ഉദ്ഘാടനം ചെയ്യും. ‘മലയാളീയതയുടെ വർത്തമാനം’ വിഷയത്തിൽ അദ്ദേഹം സംസാരിക്കുകയും ചെയ്യും. നവംബർ രണ്ടിന് വൈകുന്നേരം 6.30ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാള വിഭാഗം കൺവീനർ എബ്രഹാം മാത്യു പ്രഫ. കാരശ്ശേരിക്ക് പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story