Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോടതിയിൽ കുറ്റം...

കോടതിയിൽ കുറ്റം തെളിയുംവരെ കമ്പനികളുടെ പേരു പറയാനാവില്ല

text_fields
bookmark_border
കോടതിയിൽ കുറ്റം തെളിയുംവരെ  കമ്പനികളുടെ പേരു പറയാനാവില്ല
cancel

മസ്കത്ത്: ഉപഭോക്തൃ സംരക്ഷണ നിയമലംഘന കേസുകളിൽ നീതിന്യായ കോടതിയിൽ കുറ്റം തെ ളിയുന്നതുവരെ ആരോപണവിധേയരായ കമ്പനികളുടെയും ഉടമകളുടെയും പേരുവിവരങ്ങൾ പര സ്യമായി പറയാൻ കഴിയില്ലെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വക്താവ് അറിയിച്ചു. ഉപഭോക്താക്കൾക്ക് ദോഷകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പേരുകൾ വ്യക്തമാക്കണമെന്ന് ജനങ്ങൾ സമൂഹ മാധ്യമങ്ങളിൽ ആവശ്യമുയർത്തിയ പശ്ചാത്തലത്തിലാണ് വക്താവ് ഇക്കാര്യമറിയിച്ചത്.

ഇത്തരം കേസുകളിൽ നിയമപരമായ പ്രക്രിയയുണ്ട്. വിധി പ്രഖ്യാപിച്ച് കേസ് ഫയൽ അടച്ച ശേഷം കോടതിക്കാണ് ഇത്തരം നിയമലംഘകരുടെ പേര് പരസ്യമായി പറയാൻ അധികാരമുള്ളതെന്നും അതോറിറ്റി വക്താവ് പറഞ്ഞു. ഏതെങ്കിലും രീതിയിൽ കമ്പനികളാൽ വഞ്ചിക്കപ്പെടുന്നവർക്ക് 80077997 എന്ന ഹോട്ട്ലൈനിൽ ബന്ധപ്പെട്ട് പരാതി നൽകാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story